1 യഹോവേ, നിങ്കലേക്കു ഞാൻ മനസ്സു ഉയൎത്തുന്നു;¶ 2എന്റെ ദൈവമേ, നിന്നിൽ ഞാൻ ആശ്രയിക്കുന്നു; 3നിന്നെ കാത്തിരിക്കുന്ന ഒരുത്തനും ലജ്ജിച്ചു പോകയില്ല; 4യഹോവേ, നിന്റെ വഴികളെ എന്നെ അറിയിക്കേണമേ; 5നിന്റെ സത്യത്തിൽ എന്നെ നടത്തി എന്നെ പഠിപ്പിക്കേണമേ; 6യഹോവേ, നിന്റെ കരുണയും ദയയും ഓൎക്കേണമേ; 7എന്റെ ബാല്യത്തിലെ പാപങ്ങളെയും എന്റെ ലംഘനങ്ങളെയും ഓൎക്കരുതേ; 8യഹോവ നല്ലവനും നേരുള്ളവനും ആകുന്നു. 9സൌമ്യതയുള്ളവരെ അവൻ ന്യായത്തിൽ നടത്തുന്നു; 10യഹോവയുടെ നിയമവും സാക്ഷ്യങ്ങളും പ്രമാണിക്കുന്നവൎക്കു 11യഹോവേ, എന്റെ അകൃത്യം വലിയതു; 12യഹോവാഭക്തനായ പുരുഷൻ ആർ? 13അവൻ സുഖത്തോടെ വസിക്കും; 14യഹോവയുടെ സഖിത്വം തന്റെ ഭക്തന്മാൎക്കു ഉണ്ടാകും; 15എന്റെ കണ്ണു എപ്പോഴും യഹോവയിങ്കലേക്കാകുന്നു; 16എങ്കലേക്കു തിരിഞ്ഞു എന്നോടു കരുണയുണ്ടാകേണമേ; 17എനിക്കു മനഃപീഡകൾ വൎദ്ധിച്ചിരിക്കുന്നു; 18എന്റെ അരിഷ്ടതയും അതിവേദനയും നോക്കേണമേ; 19എന്റെ ശത്രുക്കളെ നോക്കേണമേ; അവർ പെരുകിയിരിക്കുന്നു; 20എന്റെ പ്രാണനെ കാത്തു എന്നെ വിടുവിക്കേണമേ; 21നിഷ്കളങ്കതയും നേരും എന്നെ പരിപാലിക്കുമാറാകട്ടെ; 22ദൈവമേ, യിസ്രായേലിനെ