1ജ്ഞാനമായവൾ തനിക്കു ഒരു വീടുപണിതു; അതിന്നു ഏഴു തൂൺ തീൎത്തു.¶
2അവൾ മൃഗങ്ങളെ അറുത്തു, വീഞ്ഞു കലക്കി,
3അവൾ തന്റെ ദാസികളെ അയച്ചു
4അല്പബുദ്ധിയായവൻ ഇങ്ങോട്ടു വരട്ടെ;
5വരുവിൻ, എന്റെ അപ്പം തിന്നുകയും
6ബുദ്ധിഹീനരേ, ബുദ്ധിഹീനത വിട്ടു ജീവിപ്പിൻ!
7പരിഹാസിയെ ശാസിക്കുന്നവൻ ലജ്ജ സമ്പാദിക്കുന്നു;
8പരിഹാസി നിന്നെ പകെക്കാതിരിക്കേണ്ടതിന്നു അവനെ ശാസിക്കരുതു;
9ജ്ഞാനിയെ പ്രബോധിപ്പിക്ക, അവന്റെ ജ്ഞാനം വൎദ്ധിക്കും;
10യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭവും
11ഞാൻ മുഖാന്തരം നിന്റെ നാളുകൾ പെരുകും;
12നീ ജ്ഞാനിയാകുന്നുവെങ്കിൽ നിനക്കുവേണ്ടി തന്നേ ജ്ഞാനിയായിരിക്കും;
13ഭോഷത്വമായവൾ മോഹപരവശയായിരിക്കുന്നു;
14തങ്ങളുടെ പാതയിൽ നേരെ നടക്കുന്നവരായി
15അവൾ പട്ടണത്തിലെ മേടകളിൽ
16അല്പബുദ്ധിയായവൻ ഇങ്ങോട്ടു വരട്ടെ;
17മോഷ്ടിച്ച വെള്ളം മധുരവും
18എങ്കിലും മൃതന്മാർ അവിടെ ഉണ്ടെന്നും