1ജ്ഞാനമായവൾ തനിക്കു ഒരു വീടുപണിതു; അതിന്നു ഏഴു തൂൺ തീൎത്തു.¶ 2അവൾ മൃഗങ്ങളെ അറുത്തു, വീഞ്ഞു കലക്കി, 3അവൾ തന്റെ ദാസികളെ അയച്ചു 4അല്പബുദ്ധിയായവൻ ഇങ്ങോട്ടു വരട്ടെ; 5വരുവിൻ, എന്റെ അപ്പം തിന്നുകയും 6ബുദ്ധിഹീനരേ, ബുദ്ധിഹീനത വിട്ടു ജീവിപ്പിൻ! 7പരിഹാസിയെ ശാസിക്കുന്നവൻ ലജ്ജ സമ്പാദിക്കുന്നു; 8പരിഹാസി നിന്നെ പകെക്കാതിരിക്കേണ്ടതിന്നു അവനെ ശാസിക്കരുതു; 9ജ്ഞാനിയെ പ്രബോധിപ്പിക്ക, അവന്റെ ജ്ഞാനം വൎദ്ധിക്കും; 10യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭവും 11ഞാൻ മുഖാന്തരം നിന്റെ നാളുകൾ പെരുകും; 12നീ ജ്ഞാനിയാകുന്നുവെങ്കിൽ നിനക്കുവേണ്ടി തന്നേ ജ്ഞാനിയായിരിക്കും; 13ഭോഷത്വമായവൾ മോഹപരവശയായിരിക്കുന്നു; 14തങ്ങളുടെ പാതയിൽ നേരെ നടക്കുന്നവരായി 15അവൾ പട്ടണത്തിലെ മേടകളിൽ 16അല്പബുദ്ധിയായവൻ ഇങ്ങോട്ടു വരട്ടെ; 17മോഷ്ടിച്ച വെള്ളം മധുരവും 18എങ്കിലും മൃതന്മാർ അവിടെ ഉണ്ടെന്നും