1ജ്ഞാനമായവൾ വിളിച്ചുപറയുന്നില്ലയോ? ബുദ്ധിയായവൾ തന്റെ സ്വരം കേൾപ്പിക്കുന്നില്ലയോ?¶
2അവൾ വഴിയരികെ മേടുകളുടെ മുകളിൽ
3അവൾ പടിവാതിലുകളുടെ അരികത്തും പട്ടണവാതില്ക്കലും
4പുരുഷന്മാരേ, ഞാൻ നിങ്ങളോടു വിളിച്ചു പറയുന്നു;
5അല്പബുദ്ധികളേ, സൂക്ഷ്മബുദ്ധി ഗ്രഹിച്ചു കൊൾവിൻ;
6കേൾപ്പിൻ, ഞാൻ ഉൽകൃഷ്ടമായതു സംസാരിക്കും;
7എന്റെ വായ് സത്യം സംസാരിക്കും;
8എന്റെ വായിലെ മൊഴി ഒക്കെയും നീതിയാകുന്നു;
9അവയെല്ലാം ബുദ്ധിമാന്നു തെളിവും
10വെള്ളിയെക്കാൾ എന്റെ പ്രബോധനവും
11ജ്ഞാനം മുത്തുകളെക്കാൾ നല്ലതാകുന്നു;
12ജ്ഞാനം എന്ന ഞാൻ സൂക്ഷ്മബുദ്ധിയെ എന്റെ പാൎപ്പിടമാക്കുന്നു;
13യഹോവാഭക്തി ദോഷത്തെ വെറുക്കുന്നതാകുന്നു;
14ആലോചനയും പരിജ്ഞാനവും എനിക്കുള്ളതു;
15ഞാൻ മുഖാന്തരം രാജാക്കന്മാർ വാഴുന്നു;
16ഞാൻ മുഖാന്തരം അധിപതിമാരും പ്രധാനികളും
17എന്നെ സ്നേഹിക്കുന്നവരെ ഞാൻ സ്നേഹിക്കുന്നു;
18എന്റെ പക്കൽ ധനവും മാനവും
19എന്റെ ഫലം പൊന്നിലും തങ്കത്തിലും
20എന്നെ സ്നേഹിക്കുന്നവൎക്കു വസ്തുവക അവകാശമാക്കിക്കൊടുക്കയും
21ഞാൻ നീതിയുടെ മാൎഗ്ഗത്തിലും
22യഹോവ പണ്ടുപണ്ടേ തന്റെ വഴിയുടെ ആരംഭമായി,
23ഞാൻ പുരാതനമേ, ആദിയിൽ തന്നേ,
24ആഴങ്ങൾ ഇല്ലാതിരുന്നപ്പോൾ ഞാൻ ജനിച്ചിരിക്കുന്നു;
25പൎവ്വതങ്ങളെ സ്ഥാപിച്ചതിന്നു മുമ്പെയും
26അവൻ ഭൂമിയെയും വയലുകളെയും
27അവൻ ആകാശത്തെ ഉറപ്പിച്ചപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു;
28അവൻ മീതെ മേഘങ്ങളെ ഉറപ്പിച്ചപ്പോഴും
29വെള്ളം അവന്റെ കല്പനയെ അതിക്രമിക്കാതവണ്ണം
30ഞാൻ അവന്റെ അടുക്കൽ ശില്പി ആയിരുന്നു;
31അവന്റെ ഭൂതലത്തിൽ ഞാൻ വിനോദിച്ചുകൊണ്ടിരുന്നു;
32ആകയാൽ മക്കളേ, എന്റെ വാക്കു കേട്ടുകൊൾവിൻ;
33പ്രബോധനം കേട്ടു ബുദ്ധിമാന്മാരായിരിപ്പിൻ;
34ദിവസംപ്രതി എന്റെ പടിവാതില്ക്കൽ ജാഗരിച്ചും
35എന്നെ കണ്ടെത്തുന്നവൻ ജീവനെ കണ്ടെത്തുന്നു;
36എന്നോടു പിഴെക്കുന്നവനോ തനിക്കു പ്രാണഹാനി വരുത്തുന്നു;