1ശലോമോന്റെ സദൃശവാക്യങ്ങൾ ജ്ഞാനമുള്ള മകൻ അപ്പനെ സന്തോഷിപ്പിക്കുന്നു;
2ദുഷ്ടതയാൽ സമ്പാദിച്ച നിക്ഷേപങ്ങൾ ഉപകരിക്കുന്നില്ല;
3യഹോവ നീതിമാനെ പട്ടിണി കിടത്തുകയില്ല;
4മടിയുള്ള കൈകൊണ്ടു പ്രവൎത്തിക്കുന്നവൻ ദരിദ്രനായ്തീരുന്നു;
5വേനല്ക്കാലത്തു ശേഖരിച്ചുവെക്കുന്നവൻ ബുദ്ധിമാൻ;
6നീതിമാന്റെ ശിരസ്സിന്മേൽ അനുഗ്രഹങ്ങൾ വരുന്നു;
7നീതിമാന്റെ ഓൎമ്മ അനുഗ്രഹിക്കപ്പെട്ടതു;
8ജ്ഞാനഹൃദയൻ കല്പനകളെ കൈക്കൊള്ളുന്നു;
9നേരായി നടക്കുന്നവൻ നിൎഭയമായി നടക്കുന്നു;
10കണ്ണുകൊണ്ടു ആംഗ്യം കാട്ടുന്നവൻ ദുഃഖം വരുത്തുന്നു;
11നീതിമാന്റെ വായ് ജീവന്റെ ഉറവാകുന്നു.
12പക വഴക്കുകൾക്കു കാരണം ആകുന്നു;
13വിവേകിയുടെ അധരങ്ങളിൽ ജ്ഞാനം ഉണ്ടു;
14ജ്ഞാനികൾ പരിജ്ഞാനം അടക്കിവെക്കുന്നു;
15ധനവാന്റെ സമ്പത്തു, അവന്നു ഉറപ്പുള്ളോരു പട്ടണം;
16നീതിമാന്റെ സമ്പാദ്യം ജീവഹേതുവും
17പ്രബോധനം പ്രമാണിക്കുന്നവൻ ജീവമാൎഗ്ഗത്തിൽ ഇരിക്കുന്നു;
18പക മറെച്ചുവെക്കുന്നവൻ പൊളിവായൻ;
19വാക്കു പെരുകിയാൽ ലംഘനം ഇല്ലാതിരിക്കയില്ല;
20നീതിമാന്റെ നാവു മേത്തരമായ വെള്ളി;
21നീതിമാന്റെ അധരങ്ങൾ പലരെയും പോഷിപ്പിക്കും;
22യഹോവയുടെ അനുഗ്രഹത്താൽ സമ്പത്തുണ്ടാകുന്നു;
23ദോഷം ചെയ്യുന്നതു ഭോഷന്നു കളിയാകുന്നു;
24ദുഷ്ടൻ പേടിക്കുന്നതു തന്നേ അവന്നു ഭവിക്കും;
25ചുഴലിക്കാറ്റു കടന്നുപോകുമ്പോൾ ദുഷ്ടൻ ഇല്ലാതെയായി;
26ചൊറുക്ക പല്ലിന്നും പുക കണ്ണിന്നും ആകുന്നതുപോലെ
27യഹോവാഭക്തി ആയുസ്സിനെ ദീൎഘമാക്കുന്നു;
28നീതിമാന്മാരുടെ പ്രത്യാശ സന്തോഷമാകുന്നു;
29യഹോവയുടെ വഴി നേരുള്ളവന്നു ഒരു ദുൎഗ്ഗം;
30നീതിമാൻ ഒരുനാളും കുലുങ്ങിപ്പോകയില്ല;
31നീതിമാന്റെ വായ് ജ്ഞാനം മുളെപ്പിക്കുന്നു;
32നീതിമാന്റെ അധരങ്ങൾ പ്രസാദകരമായതു അറിയുന്നു;