1ശലോമോന്റെ സദൃശവാക്യങ്ങൾ ജ്ഞാനമുള്ള മകൻ അപ്പനെ സന്തോഷിപ്പിക്കുന്നു; 2ദുഷ്ടതയാൽ സമ്പാദിച്ച നിക്ഷേപങ്ങൾ ഉപകരിക്കുന്നില്ല; 3യഹോവ നീതിമാനെ പട്ടിണി കിടത്തുകയില്ല; 4മടിയുള്ള കൈകൊണ്ടു പ്രവൎത്തിക്കുന്നവൻ ദരിദ്രനായ്തീരുന്നു; 5വേനല്ക്കാലത്തു ശേഖരിച്ചുവെക്കുന്നവൻ ബുദ്ധിമാൻ; 6നീതിമാന്റെ ശിരസ്സിന്മേൽ അനുഗ്രഹങ്ങൾ വരുന്നു; 7നീതിമാന്റെ ഓൎമ്മ അനുഗ്രഹിക്കപ്പെട്ടതു; 8ജ്ഞാനഹൃദയൻ കല്പനകളെ കൈക്കൊള്ളുന്നു; 9നേരായി നടക്കുന്നവൻ നിൎഭയമായി നടക്കുന്നു; 10കണ്ണുകൊണ്ടു ആംഗ്യം കാട്ടുന്നവൻ ദുഃഖം വരുത്തുന്നു; 11നീതിമാന്റെ വായ് ജീവന്റെ ഉറവാകുന്നു. 12പക വഴക്കുകൾക്കു കാരണം ആകുന്നു; 13വിവേകിയുടെ അധരങ്ങളിൽ ജ്ഞാനം ഉണ്ടു; 14ജ്ഞാനികൾ പരിജ്ഞാനം അടക്കിവെക്കുന്നു; 15ധനവാന്റെ സമ്പത്തു, അവന്നു ഉറപ്പുള്ളോരു പട്ടണം; 16നീതിമാന്റെ സമ്പാദ്യം ജീവഹേതുവും 17പ്രബോധനം പ്രമാണിക്കുന്നവൻ ജീവമാൎഗ്ഗത്തിൽ ഇരിക്കുന്നു; 18പക മറെച്ചുവെക്കുന്നവൻ പൊളിവായൻ; 19വാക്കു പെരുകിയാൽ ലംഘനം ഇല്ലാതിരിക്കയില്ല; 20നീതിമാന്റെ നാവു മേത്തരമായ വെള്ളി; 21നീതിമാന്റെ അധരങ്ങൾ പലരെയും പോഷിപ്പിക്കും; 22യഹോവയുടെ അനുഗ്രഹത്താൽ സമ്പത്തുണ്ടാകുന്നു; 23ദോഷം ചെയ്യുന്നതു ഭോഷന്നു കളിയാകുന്നു; 24ദുഷ്ടൻ പേടിക്കുന്നതു തന്നേ അവന്നു ഭവിക്കും; 25ചുഴലിക്കാറ്റു കടന്നുപോകുമ്പോൾ ദുഷ്ടൻ ഇല്ലാതെയായി; 26ചൊറുക്ക പല്ലിന്നും പുക കണ്ണിന്നും ആകുന്നതുപോലെ 27യഹോവാഭക്തി ആയുസ്സിനെ ദീൎഘമാക്കുന്നു; 28നീതിമാന്മാരുടെ പ്രത്യാശ സന്തോഷമാകുന്നു; 29യഹോവയുടെ വഴി നേരുള്ളവന്നു ഒരു ദുൎഗ്ഗം; 30നീതിമാൻ ഒരുനാളും കുലുങ്ങിപ്പോകയില്ല; 31നീതിമാന്റെ വായ് ജ്ഞാനം മുളെപ്പിക്കുന്നു; 32നീതിമാന്റെ അധരങ്ങൾ പ്രസാദകരമായതു അറിയുന്നു;