1മകനേ, എന്റെ വചനങ്ങളെ പ്രമാണിച്ചു എന്റെ കല്പനകളെ നിന്റെ ഉള്ളിൽ സംഗ്രഹിച്ചുകൊൾക.¶ 2നീ ജീവിച്ചിരിക്കേണ്ടതിന്നു എന്റെ കല്പനകളെയും ഉപദേശത്തെയും 3നിന്റെ വിരലിന്മേൽ അവയെ കെട്ടുക; 4ജ്ഞാനത്തോടു: നീ എന്റെ സഹോദരി എന്നു പറക; 5അവ നിന്നെ പരസ്ത്രീയുടെ കയ്യിൽ നിന്നും 6ഞാൻ എന്റെ വീട്ടിന്റെ കിളിവാതില്ക്കൽ 7ഭോഷന്മാരുടെ ഇടയിൽ ഒരുത്തനെ കണ്ടു; 8അവൻ വൈകുന്നേരം, സന്ധ്യാസമയത്തു, 9അവളുടെ വീട്ടിന്റെ കോണിന്നരികെ വീഥിയിൽകൂടി കടന്നു, 10പെട്ടെന്നു ഇതാ, വേശ്യാവസ്ത്രം ധരിച്ചും 11അവൾ മോഹപരവശയും തന്നിഷ്ടക്കാരത്തിയും ആകുന്നു; 12ഇപ്പോൾ അവളെ വീഥിയിലും പിന്നെ വിശാലസ്ഥലത്തും കാണാം; 13അവൾ അവനെ പിടിച്ചു ചുംബിച്ചു, 14എനിക്കു സമാധാനയാഗങ്ങൾ ഉണ്ടായിരുന്നു; 15അതുകൊണ്ടു ഞാൻ നിന്നെ കാണ്മാൻ ആഗ്രഹിച്ചു 16ഞാൻ എന്റെ കട്ടിലിന്മേൽ പരവതാനികളും 17മൂറും അകിലും ലവംഗവുംകൊണ്ടു 18വരിക; വെളുക്കുംവരെ നമുക്കു പ്രേമത്തിൽ രമിക്കാം; 19പുരുഷൻ വീട്ടിൽ ഇല്ല; 20പണമടിശ്ശീല കൂടെ കൊണ്ടുപോയിട്ടുണ്ടു; 21ഇങ്ങനെ ഏറിയോരു ഇമ്പവാക്കുകളാൽ അവൾ അവനെ വശീകരിച്ചു 22അറുക്കുന്നേടത്തേക്കു കാളയും ചങ്ങലയിലേക്കു ഭോഷനും പോകുന്നതുപോലെയും,¶ 23പക്ഷി ജീവഹാനിക്കുള്ളതെന്നറിയാതെ 24ആകയാൽ മക്കളേ, എന്റെ വാക്കു കേൾപ്പിൻ; 25നിന്റെ മനസ്സു അവളുടെ വഴിയിലേക്കു ചായരുതു; 26അവൾ വീഴിച്ച ഹതന്മാർ അനേകർ; 27അവളുടെ വീടു പാതാളത്തിലേക്കുള്ള വഴിയാകുന്നു;