1മകനേ, എന്റെ വചനങ്ങളെ പ്രമാണിച്ചു എന്റെ കല്പനകളെ നിന്റെ ഉള്ളിൽ സംഗ്രഹിച്ചുകൊൾക.¶
2നീ ജീവിച്ചിരിക്കേണ്ടതിന്നു എന്റെ കല്പനകളെയും ഉപദേശത്തെയും
3നിന്റെ വിരലിന്മേൽ അവയെ കെട്ടുക;
4ജ്ഞാനത്തോടു: നീ എന്റെ സഹോദരി എന്നു പറക;
5അവ നിന്നെ പരസ്ത്രീയുടെ കയ്യിൽ നിന്നും
6ഞാൻ എന്റെ വീട്ടിന്റെ കിളിവാതില്ക്കൽ
7ഭോഷന്മാരുടെ ഇടയിൽ ഒരുത്തനെ കണ്ടു;
8അവൻ വൈകുന്നേരം, സന്ധ്യാസമയത്തു,
9അവളുടെ വീട്ടിന്റെ കോണിന്നരികെ വീഥിയിൽകൂടി കടന്നു,
10പെട്ടെന്നു ഇതാ, വേശ്യാവസ്ത്രം ധരിച്ചും
11അവൾ മോഹപരവശയും തന്നിഷ്ടക്കാരത്തിയും ആകുന്നു;
12ഇപ്പോൾ അവളെ വീഥിയിലും പിന്നെ വിശാലസ്ഥലത്തും കാണാം;
13അവൾ അവനെ പിടിച്ചു ചുംബിച്ചു,
14എനിക്കു സമാധാനയാഗങ്ങൾ ഉണ്ടായിരുന്നു;
15അതുകൊണ്ടു ഞാൻ നിന്നെ കാണ്മാൻ ആഗ്രഹിച്ചു
16ഞാൻ എന്റെ കട്ടിലിന്മേൽ പരവതാനികളും
17മൂറും അകിലും ലവംഗവുംകൊണ്ടു
18വരിക; വെളുക്കുംവരെ നമുക്കു പ്രേമത്തിൽ രമിക്കാം;
19പുരുഷൻ വീട്ടിൽ ഇല്ല;
20പണമടിശ്ശീല കൂടെ കൊണ്ടുപോയിട്ടുണ്ടു;
21ഇങ്ങനെ ഏറിയോരു ഇമ്പവാക്കുകളാൽ അവൾ അവനെ വശീകരിച്ചു
22അറുക്കുന്നേടത്തേക്കു കാളയും ചങ്ങലയിലേക്കു ഭോഷനും പോകുന്നതുപോലെയും,¶
23പക്ഷി ജീവഹാനിക്കുള്ളതെന്നറിയാതെ
24ആകയാൽ മക്കളേ, എന്റെ വാക്കു കേൾപ്പിൻ;
25നിന്റെ മനസ്സു അവളുടെ വഴിയിലേക്കു ചായരുതു;
26അവൾ വീഴിച്ച ഹതന്മാർ അനേകർ;
27അവളുടെ വീടു പാതാളത്തിലേക്കുള്ള വഴിയാകുന്നു;