1മകനേ, വകതിരിവിനെ കാത്തുകൊള്ളേണ്ടതിന്നും നിന്റെ അധരങ്ങൾ പരിജ്ഞാനത്തെ പാലിക്കേണ്ടതിന്നും¶ 2ജ്ഞാനത്തെ ശ്രദ്ധിച്ചു 3പരസ്ത്രീയുടെ അധരങ്ങളിൽനിന്നു തേൻ ഇറ്റിറ്റു വീഴുന്നു; 4പിന്നത്തേതിലോ അവൾ കാഞ്ഞിരംപോലെ കൈപ്പും 5അവളുടെ കാലുകൾ മരണത്തിലേക്കു ഇറങ്ങിച്ചെല്ലുന്നു; 6ജീവന്റെ മാൎഗ്ഗത്തിൽ അവൾ ചെല്ലാതവണ്ണം 7ആകയാൽ മക്കളേ, എന്റെ വാക്കു കേൾപ്പിൻ; 8നിന്റെ വഴിയെ അവളോടു അകറ്റുക; 9നിന്റെ യൌവനശക്തി അന്യന്മാൎക്കും 10കണ്ടവർ നിന്റെ സമ്പത്തു തിന്നുകളയരുതു; 11നിന്റെ മാംസവും ദേഹവും ക്ഷയിച്ചിട്ടു 12അയ്യോ! ഞാൻ പ്രബോധനം വെറുക്കയും 13എന്റെ ഉപദേഷ്ടാക്കന്മാരുടെ വാക്കു ഞാൻ അനുസരിച്ചില്ല; 14സഭയുടെയും സംഘത്തിന്റെയും മദ്ധ്യേ ഞാൻ ഏകദേശം സകലദോഷത്തിലും അകപ്പെട്ടുപോയല്ലോ 15നിന്റെ സ്വന്തജലാശയത്തിലെ തണ്ണീരും 16നിന്റെ ഉറവുകൾ വെളിയിലേക്കും 17അവ നിനക്കും അന്യന്മാൎക്കും കൂടെയല്ല 18നിന്റെ ഉറവു അനുഗ്രഹിക്കപ്പെട്ടിരിക്കട്ടെ; 19കൌതുകമുള്ള പേടമാനും മനോഹരമായ ഇളമാൻപേടയുംപോലെ 20മകനേ, നീ പരസ്ത്രീയെ കണ്ടു ഭ്രമിക്കുന്നതും 21മനുഷ്യന്റെ വഴികൾ യഹോവയുടെ ദൃഷ്ടിയിൽ ഇരിക്കുന്നു; 22ദുഷ്ടന്റെ അകൃത്യങ്ങൾ അവനെ പിടിക്കും; 23പ്രബോധനം കേൾക്കായ്കയാൽ അവൻ മരിക്കും;