1മകനേ, വകതിരിവിനെ കാത്തുകൊള്ളേണ്ടതിന്നും നിന്റെ അധരങ്ങൾ പരിജ്ഞാനത്തെ പാലിക്കേണ്ടതിന്നും¶
2ജ്ഞാനത്തെ ശ്രദ്ധിച്ചു
3പരസ്ത്രീയുടെ അധരങ്ങളിൽനിന്നു തേൻ ഇറ്റിറ്റു വീഴുന്നു;
4പിന്നത്തേതിലോ അവൾ കാഞ്ഞിരംപോലെ കൈപ്പും
5അവളുടെ കാലുകൾ മരണത്തിലേക്കു ഇറങ്ങിച്ചെല്ലുന്നു;
6ജീവന്റെ മാൎഗ്ഗത്തിൽ അവൾ ചെല്ലാതവണ്ണം
7ആകയാൽ മക്കളേ, എന്റെ വാക്കു കേൾപ്പിൻ;
8നിന്റെ വഴിയെ അവളോടു അകറ്റുക;
9നിന്റെ യൌവനശക്തി അന്യന്മാൎക്കും
10കണ്ടവർ നിന്റെ സമ്പത്തു തിന്നുകളയരുതു;
11നിന്റെ മാംസവും ദേഹവും ക്ഷയിച്ചിട്ടു
12അയ്യോ! ഞാൻ പ്രബോധനം വെറുക്കയും
13എന്റെ ഉപദേഷ്ടാക്കന്മാരുടെ വാക്കു ഞാൻ അനുസരിച്ചില്ല;
14സഭയുടെയും സംഘത്തിന്റെയും മദ്ധ്യേ ഞാൻ ഏകദേശം സകലദോഷത്തിലും അകപ്പെട്ടുപോയല്ലോ
15നിന്റെ സ്വന്തജലാശയത്തിലെ തണ്ണീരും
16നിന്റെ ഉറവുകൾ വെളിയിലേക്കും
17അവ നിനക്കും അന്യന്മാൎക്കും കൂടെയല്ല
18നിന്റെ ഉറവു അനുഗ്രഹിക്കപ്പെട്ടിരിക്കട്ടെ;
19കൌതുകമുള്ള പേടമാനും മനോഹരമായ ഇളമാൻപേടയുംപോലെ
20മകനേ, നീ പരസ്ത്രീയെ കണ്ടു ഭ്രമിക്കുന്നതും
21മനുഷ്യന്റെ വഴികൾ യഹോവയുടെ ദൃഷ്ടിയിൽ ഇരിക്കുന്നു;
22ദുഷ്ടന്റെ അകൃത്യങ്ങൾ അവനെ പിടിക്കും;
23പ്രബോധനം കേൾക്കായ്കയാൽ അവൻ മരിക്കും;