1മക്കളേ, അപ്പന്റെ പ്രബോധനം കേട്ടു വിവേകം പ്രാപിക്കേണ്ടതിന്നു ശ്രദ്ധിപ്പിൻ.¶ 2ഞാൻ നിങ്ങൾക്കു സൽബുദ്ധി ഉപദേശിച്ചുതരുന്നു; 3ഞാൻ എന്റെ അപ്പന്നു മകനും 4അവൻ എന്നെ പഠിപ്പിച്ചു, എന്നോടു പറഞ്ഞതു: 5ജ്ഞാനം സമ്പാദിക്ക: വിവേകം നേടുക; മറക്കരുതു; 6അതിനെ ഉപേക്ഷിക്കരുതു; അതു നിന്നെ കാക്കും; 7ജ്ഞാനംതന്നേ പ്രധാനം; ജ്ഞാനം സമ്പാദിക്ക; 8അതിനെ ഉയൎത്തുക; അതു നിന്നെ ഉയൎത്തും; 9അതു നിന്റെ തലയെ അലങ്കാരമാല അണിയിക്കും; 10മകനേ കേട്ടു എന്റെ വചനങ്ങളെ കൈക്കൊൾക; 11ജ്ഞാനത്തിന്റെ മാൎഗ്ഗം ഞാൻ നിന്നെ ഉപദേശിക്കുന്നു; 12നടക്കുമ്പോൾ നിന്റെ കാലടിക്കു ഇടുക്കം വരികയില്ല; 13പ്രബോധനം മുറുകെ പിടിക്ക; വിട്ടുകളയരുതു; 14ദുഷ്ടന്മാരുടെ പാതയിൽ നീ ചെല്ലരുതു; 15അതിനോടു അകന്നുനില്ക്ക; അതിൽ നടക്കരുതു; 16അവർ ദോഷം ചെയ്തിട്ടല്ലാതെ ഉറങ്ങുകയില്ല; 17ദുഷ്ടതയുടെ ആഹാരംകൊണ്ടു അവർ ഉപജീവിക്കുന്നു; 18നീതിമാന്മാരുടെ പാതയോ പ്രഭാതത്തിന്റെ വെളിച്ചംപോലെ; 19ദുഷ്ടന്മാരുടെവഴി അന്ധകാരംപോലെയാകുന്നു; 20മകനേ, എന്റെ വചനങ്ങൾക്കു ശ്രദ്ധതരിക; 21അവ നിന്റെ ദൃഷ്ടിയിൽനിന്നു മാറിപ്പോകരുതു; 22അവയെ കിട്ടുന്നവൎക്കു അവ ജീവനും 23സകലജാഗ്രതയോടുംകൂടെ നിന്റെ ഹൃദയത്തെ കാത്തുകൊൾക; 24വായുടെ വക്രത നിങ്കൽനിന്നു നീക്കിക്കളക; 25നിന്റെ കണ്ണു നേരെ നോക്കട്ടെ; 26നിന്റെ കാലുകളുടെ പാതയെ നിരപ്പാക്കുക; 27ഇടത്തോട്ടോ വലത്തോട്ടോ തിരിയരുതു;