1അതിന്നു തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞതെന്തെന്നാൽ: 2 നിന്നോടു സംസാരിപ്പാൻ തുനിഞ്ഞാൽ നീ മുഷിയുമോ? 3നീ പലരേയും ഉപദേശിച്ചു 4വീഴുന്നവനെ നിന്റെ വാക്കു താങ്ങി 5ഇപ്പോൾ നിനക്കതു ഭവിച്ചിട്ടു നീ വിഷാദിക്കുന്നു; 6നിന്റെ ഭക്തി നിന്റെ ആശ്രയമല്ലയോ? 7ഓൎത്തു നോക്കുക: നിൎദ്ദോഷിയായി നശിച്ചവൻ ആർ? 8ഞാൻ കണ്ടേടത്തോളം അന്യായം 9ദൈവത്തിന്റെ ശ്വാസത്താൽ അവർ നശിക്കുന്നു; 10സിംഹത്തിന്റെ ഗൎജ്ജനവും കേസരിയുടെ നാദവും 11സിംഹം ഇരയില്ലായ്കയാൽ നശിക്കുന്നു; 12എന്റെ അടുക്കൽ ഒരു ഗൂഢവചനം എത്തി; 13മനുഷ്യൎക്കു ഗാഢനിദ്ര പിടിക്കുന്നേരം 14എന്റെ അസ്ഥികൾ ഒക്കെയും കുലുങ്ങിപ്പോയി.¶ 15ഒരാത്മാവു എന്റെ മുഖത്തിന്നെതിരെ കടന്നു 16ഒരു പ്രതിമ എന്റെ കണ്ണിന്നെതിരെ നിന്നു; 17മൎത്യൻ ദൈവത്തിലും നീതിമാൻ ആകുമോ? 18ഇതാ, സ്വദാസന്മാരിലും അവന്നു വിശ്വാസമില്ല; 19പൊടിയിൽനിന്നുത്ഭവിച്ചു മൺപുരകളിൽ പാൎത്തു 20ഉഷസ്സിന്നും സന്ധ്യക്കും മദ്ധ്യേ അവർ തകൎന്നുപോകുന്നു; 21അവരുടെ കൂടാരക്കയറു അറ്റുപോയിട്ടു