1അതിന്നു തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞതെന്തെന്നാൽ:
2 നിന്നോടു സംസാരിപ്പാൻ തുനിഞ്ഞാൽ നീ മുഷിയുമോ?
3നീ പലരേയും ഉപദേശിച്ചു
4വീഴുന്നവനെ നിന്റെ വാക്കു താങ്ങി
5ഇപ്പോൾ നിനക്കതു ഭവിച്ചിട്ടു നീ വിഷാദിക്കുന്നു;
6നിന്റെ ഭക്തി നിന്റെ ആശ്രയമല്ലയോ?
7ഓൎത്തു നോക്കുക: നിൎദ്ദോഷിയായി നശിച്ചവൻ ആർ?
8ഞാൻ കണ്ടേടത്തോളം അന്യായം
9ദൈവത്തിന്റെ ശ്വാസത്താൽ അവർ നശിക്കുന്നു;
10സിംഹത്തിന്റെ ഗൎജ്ജനവും കേസരിയുടെ നാദവും
11സിംഹം ഇരയില്ലായ്കയാൽ നശിക്കുന്നു;
12എന്റെ അടുക്കൽ ഒരു ഗൂഢവചനം എത്തി;
13മനുഷ്യൎക്കു ഗാഢനിദ്ര പിടിക്കുന്നേരം
14എന്റെ അസ്ഥികൾ ഒക്കെയും കുലുങ്ങിപ്പോയി.¶
15ഒരാത്മാവു എന്റെ മുഖത്തിന്നെതിരെ കടന്നു
16ഒരു പ്രതിമ എന്റെ കണ്ണിന്നെതിരെ നിന്നു;
17മൎത്യൻ ദൈവത്തിലും നീതിമാൻ ആകുമോ?
18ഇതാ, സ്വദാസന്മാരിലും അവന്നു വിശ്വാസമില്ല;
19പൊടിയിൽനിന്നുത്ഭവിച്ചു മൺപുരകളിൽ പാൎത്തു
20ഉഷസ്സിന്നും സന്ധ്യക്കും മദ്ധ്യേ അവർ തകൎന്നുപോകുന്നു;
21അവരുടെ കൂടാരക്കയറു അറ്റുപോയിട്ടു