1അനന്തരം ഇയ്യോബ് വായി തുറന്നു തന്റെ ജന്മദിവസത്തെ ശപിച്ചു. 2ഇയ്യോബ് പറഞ്ഞതെന്തെന്നാൽ: 3 ഞാൻ ജനിച്ച ദിവസവും 4ആ നാൾ ഇരുണ്ടുപോകട്ടെ; 5ഇരുളും അന്ധതമസ്സും അതിനെ സ്വാധീനമാക്കട്ടെ; 6ആ രാത്രിയെ കൂരിരുൾ പിടിക്കട്ടെ; 7അതേ, ആ രാത്രി മച്ചിയായിരിക്കട്ടെ; 8മഹാസൎപ്പത്തെ ഇളക്കുവാൻ സമൎത്ഥരായി 9അതിന്റെ സന്ധ്യാനക്ഷത്രങ്ങൾ ഇരുണ്ടു പോകട്ടെ; 10അതു എനിക്കു ഗൎഭദ്വാരം അടെച്ചില്ലല്ലോ; 11ഞാൻ ഗൎഭപാത്രത്തിൽവെച്ചു മരിക്കാഞ്ഞതെന്തു? 12മുഴങ്കാൽ എന്നെ ഏറ്റുകൊണ്ടതു എന്തിനു? 13ഞാൻ ഇപ്പോൾ കിടന്നു വിശ്രമിക്കുമായിരുന്നു; 14തങ്ങൾക്കു ഏകാന്തനിവാസങ്ങൾ പണിത 15കനകസമ്പന്നരായി സ്വഭവനങ്ങൾ വെള്ളികൊണ്ടു നിറെച്ചുവെച്ച പ്രഭുക്കന്മാരോടും കൂടെ തന്നേ.¶ 16അല്ലെങ്കിൽ, ഗൎഭം അലസിപ്പോയിട്ടു കുഴിച്ചിട്ടുകളഞ്ഞ പിണ്ഡംപോലെയും 17അവിടെ ദുൎജ്ജനം ഉപദ്രവിക്കാതെയിരിക്കുന്നു; 18അവിടെ ബദ്ധന്മാർ ഒരുപോലെ സുഖമായിരിക്കുന്നു; 19ചെറിയവനും വലിയവനും അവിടെ ഒരുപോലെ; 20അരിഷ്ടനു പ്രകാശവും 21അവർ മരണത്തിന്നായി കാത്തിരിക്കുന്നു, 22അവർ ശവക്കുഴി കണ്ടാൽ സന്തോഷിച്ചു ഘോഷിച്ചുല്ലസിക്കും¶ 23വഴി മറഞ്ഞിരിക്കുന്ന പുരുഷന്നും 24ഭക്ഷണത്തിന്നു മുമ്പെ എനിക്കു നെടുവീൎപ്പു വരുന്നു; 25ഞാൻ പേടിച്ചതു തന്നേ എനിക്കു നേരിട്ടു; 26ഞാൻ സ്വസ്ഥനായില്ല, വിശ്രമിച്ചില്ല, ആശ്വസിച്ചതുമില്ല;