1അനന്തരം ഇയ്യോബ് വായി തുറന്നു തന്റെ ജന്മദിവസത്തെ ശപിച്ചു.
2ഇയ്യോബ് പറഞ്ഞതെന്തെന്നാൽ:
3 ഞാൻ ജനിച്ച ദിവസവും
4ആ നാൾ ഇരുണ്ടുപോകട്ടെ;
5ഇരുളും അന്ധതമസ്സും അതിനെ സ്വാധീനമാക്കട്ടെ;
6ആ രാത്രിയെ കൂരിരുൾ പിടിക്കട്ടെ;
7അതേ, ആ രാത്രി മച്ചിയായിരിക്കട്ടെ;
8മഹാസൎപ്പത്തെ ഇളക്കുവാൻ സമൎത്ഥരായി
9അതിന്റെ സന്ധ്യാനക്ഷത്രങ്ങൾ ഇരുണ്ടു പോകട്ടെ;
10അതു എനിക്കു ഗൎഭദ്വാരം അടെച്ചില്ലല്ലോ;
11ഞാൻ ഗൎഭപാത്രത്തിൽവെച്ചു മരിക്കാഞ്ഞതെന്തു?
12മുഴങ്കാൽ എന്നെ ഏറ്റുകൊണ്ടതു എന്തിനു?
13ഞാൻ ഇപ്പോൾ കിടന്നു വിശ്രമിക്കുമായിരുന്നു;
14തങ്ങൾക്കു ഏകാന്തനിവാസങ്ങൾ പണിത
15കനകസമ്പന്നരായി സ്വഭവനങ്ങൾ വെള്ളികൊണ്ടു നിറെച്ചുവെച്ച പ്രഭുക്കന്മാരോടും കൂടെ തന്നേ.¶
16അല്ലെങ്കിൽ, ഗൎഭം അലസിപ്പോയിട്ടു കുഴിച്ചിട്ടുകളഞ്ഞ പിണ്ഡംപോലെയും
17അവിടെ ദുൎജ്ജനം ഉപദ്രവിക്കാതെയിരിക്കുന്നു;
18അവിടെ ബദ്ധന്മാർ ഒരുപോലെ സുഖമായിരിക്കുന്നു;
19ചെറിയവനും വലിയവനും അവിടെ ഒരുപോലെ;
20അരിഷ്ടനു പ്രകാശവും
21അവർ മരണത്തിന്നായി കാത്തിരിക്കുന്നു,
22അവർ ശവക്കുഴി കണ്ടാൽ സന്തോഷിച്ചു ഘോഷിച്ചുല്ലസിക്കും¶
23വഴി മറഞ്ഞിരിക്കുന്ന പുരുഷന്നും
24ഭക്ഷണത്തിന്നു മുമ്പെ എനിക്കു നെടുവീൎപ്പു വരുന്നു;
25ഞാൻ പേടിച്ചതു തന്നേ എനിക്കു നേരിട്ടു;
26ഞാൻ സ്വസ്ഥനായില്ല, വിശ്രമിച്ചില്ല, ആശ്വസിച്ചതുമില്ല;