1അനന്തരം യഹോവ ചുഴലിക്കാറ്റിൽ നിന്നു ഇയ്യോബിനോടു ഉത്തരം അരുളിച്ചെയ്തതെന്തെന്നാൽ: 2 അറിവില്ലാത്ത വാക്കുകളാൽ 3നീ പുരുഷനെപ്പോലെ അര മുറുക്കികൊൾക; 4ഞാൻ ഭൂമിക്കു അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു? 5അതിന്റെ അളവു നിയമിച്ചവൻ ആർ? നീ അറിയുന്നുവോ? 6പ്രഭാതനക്ഷത്രങ്ങൾ ഒന്നിച്ചു ഘോഷിച്ചുല്ലസിക്കയും 7അതിന്റെ അടിസ്ഥാനം ഏതിന്മേൽ ഉറപ്പിച്ചു? 8ഗൎഭത്തിൽനിന്നു എന്നപോലെ സമുദ്രം ചാടിപ്പുറപ്പെട്ടപ്പോൾ 9അന്നു ഞാൻ മേഘത്തെ അതിന്നു ഉടുപ്പും 10ഞാൻ അതിന്നു അതിർ നിയമിച്ചു 11ഇത്രത്തോളം നിനക്കുവരാം; ഇതു കടക്കരുതു; 12ഭൂമിയുടെ അറ്റങ്ങളെ പിടിക്കേണ്ടതിന്നും 13നിന്റെ ജീവകാലത്തൊരിക്കലെങ്കിലും നീ പ്രഭാതത്തിന്നു കല്പന കൊടുക്കയും 14അതു മുദ്രെക്കു കീഴിലെ അരക്കുപോലെ മാറുന്നു; 15ദുഷ്ടന്മാൎക്കു വെളിച്ചം മുടങ്ങിപ്പോകുന്നു; 16നീ സമുദ്രത്തിന്റെ ഉറവുകളോളം ചെന്നിട്ടുണ്ടോ? 17മരണത്തിന്റെ വാതിലുകൾ നിനക്കു വെളിപ്പെട്ടിട്ടുണ്ടോ? 18ഭൂമിയുടെ വിശാലത നീ ഗ്രഹിച്ചിട്ടുണ്ടോ? 19വെളിച്ചം വസിക്കുന്ന സ്ഥലത്തേക്കുള്ള വഴി ഏതു? 20നിനക്കു അവയെ അവയുടെ അതിരോളം കൊണ്ടുപോകാമോ? 21നീ അന്നേ ജനിച്ചിരുന്നുവല്ലോ; 22നീ ഹിമത്തിന്റെ ഭണ്ഡാരത്തോളം ചെന്നിട്ടുണ്ടോ? 23ഞാൻ അവയെ കഷ്ടകാലത്തേക്കും 24വെളിച്ചം പിരിഞ്ഞുപോകുന്നതും 25നിൎജ്ജനദേശത്തും ആൾ പാൎപ്പില്ലാത്ത മരുഭൂമിയിലും 26തരിശും ശൂന്യവുമായ നിലത്തിന്റെ ദാഹം തീൎക്കേണ്ടതിന്നും 27ജലപ്രവാഹത്തിന്നു ചാലും 28മഴെക്കു അപ്പനുണ്ടോ? 29ആരുടെ ഗൎഭത്തിൽനിന്നു ഹിമം പുറപ്പെടുന്നു? 30വെള്ളം കല്ലുപോലെ ഉറെച്ചുപോകുന്നു. 31കാൎത്തികയുടെ ചങ്ങല നിനക്കു ബന്ധിക്കാമോ? 32നിനക്കു രാശിചക്രത്തെ അതിന്റെ കാലത്തു പുറപ്പെടുവിക്കാമോ? 33ആകാശത്തിലെ നിയമങ്ങളെ നീ അറിയുന്നുവോ? 34ജലപ്രവാഹം നിന്നെ മൂടേണ്ടതിന്നു 35അടിയങ്ങൾ വിടകൊള്ളുന്നു എന്നു നിന്നോടു പറഞ്ഞു 36അന്തരംഗത്തിൽ ജ്ഞാനത്തെ വെച്ചവനാർ? 37ഉരുക്കിവാൎത്തതുപോലെ പൊടി തമ്മിൽ 38ജ്ഞാനത്താൽ മേഘങ്ങളെ എണ്ണുന്നതാർ? 39സിംഹങ്ങൾ ഗുഹകളിൽ പതുങ്ങിക്കിടക്കുമ്പോഴും 40നീ സിംഹിക്കു ഇര വേട്ടയാടിക്കൊടുക്കുമോ? 41കാക്കക്കുഞ്ഞുങ്ങൾ ഇരകിട്ടാതെ