1ഇതിനാൽ എന്റെ ഹൃദയം വിറെച്ചു തന്റെ സ്ഥലത്തുനിന്നു പാളിപ്പോകുന്നു.
2 അവന്റെ നാദത്തിന്റെ മുഴക്കവും
3അവൻ അതു ആകാശത്തിൻ കീഴിലൊക്കെയും
4അതിന്റെ പിന്നാലെ ഒരു മുഴക്കം കേൾക്കുന്നു;
5ദൈവം തന്റെ നാദം അതിശയമായി മുഴക്കുന്നു;
6അവൻ ഹിമത്തോടു: ഭൂമിയിൽ പെയ്യുക എന്നു കല്പിക്കുന്നു;
7താൻ സൃഷ്ടിച്ച മനുഷ്യരൊക്കെയും അറിവാന്തക്കവണ്ണം
8കാട്ടുമൃഗം ഒളിവിടത്തു ചെന്നു
9ദക്ഷിണമണ്ഡലത്തിൽനിന്നു കൊടുങ്കാറ്റും
10ദൈവത്തിന്റെ ശ്വാസംകൊണ്ടു നീൎക്കട്ട ഉളവാകുന്നു;
11അവൻ കാൎമ്മേഘത്തെ ഈറംകൊണ്ടു കനപ്പിക്കുന്നു;
12അവൻ അവയോടു കല്പിക്കുന്നതൊക്കെയും
13ശിക്ഷെക്കായിട്ടോ ദേശത്തിന്റെ നന്മെക്കായിട്ടോ
14ഇയ്യോബേ, ഇതു ശ്രദ്ധിച്ചുകൊൾക;
15ദൈവം അവെക്കു കല്പന കൊടുക്കുന്നതും
16മേഘങ്ങളുടെ ആക്കത്തൂക്കവും
17തെന്നിക്കാറ്റുകൊണ്ടു ഭൂമി അനങ്ങാതിരിക്കുമ്പോൾ
18ലോഹദൎപ്പണംപോലെ ഉറപ്പുള്ള ആകാശത്തെ
19അവനോടു എന്തു പറയേണമെന്നു ഞങ്ങൾക്കു ഉപദേശിച്ചു തരിക;
20എനിക്കു സംസാരിക്കേണം എന്നു അവനോടു ബോധിപ്പിക്കേണമോ?
21ഇപ്പോൾ ആകാശത്തിൽ വെളിച്ചം ശോഭിക്കുന്നതു കാണുന്നില്ല;
22വടക്കുനിന്നു സ്വൎണ്ണശോഭപോലെ വരുന്നു;
23സൎവ്വശക്തനെയോ നാം കണ്ടെത്തുകയില്ല;
24അതുകൊണ്ടു മനുഷ്യർ അവനെ ഭയപ്പെടുന്നു;