1സ്ത്രീ പ്രസവിച്ച മനുഷ്യൻ അല്പായുസ്സുള്ളവനും കഷ്ടസമ്പൂൎണ്ണനും ആകുന്നു.¶ 2അവൻ പൂപോലെ വിടൎന്നു പൊഴിഞ്ഞുപോകുന്നു; 3അവന്റെ നേരെയോ തൃക്കണ്ണു മിഴിക്കുന്നതു? 4അശുദ്ധനിൽനിന്നു ജനിച്ച വിശുദ്ധൻ ഉണ്ടോ? ഒരുത്തനുമില്ല.¶ 5അവന്റെ ജീവകാലത്തിന്നു അവധി ഉണ്ടല്ലോ; 6അവൻ ഒരു കൂലിക്കാരനെപ്പോലെ വിശ്രമിച്ചു 7ഒരു വൃക്ഷമായിരുന്നാൽ പ്രത്യാശയുണ്ടു; 8അതിന്റെ വേർ നിലത്തു പഴകിയാലും 9വെള്ളത്തിന്റെ ഗന്ധംകൊണ്ടു അതു കിളുൎക്കും 10പുരുഷനോ മരിച്ചാൽ ദ്രവിച്ചുപോകുന്നു; 11സമുദ്രത്തിലെ വെള്ളം പോയ്പോകുമ്പോലെയും 12മനുഷ്യൻ കിടന്നിട്ടു എഴുന്നേല്ക്കുന്നില്ല; 13നീ എന്നെ പാതാളത്തിൽ മറെച്ചുവെക്കയും 14മനുഷ്യൻ മരിച്ചാൽ വീണ്ടും ജീവിക്കുമോ? 15നീ വിളിക്കും; ഞാൻ നിന്നോടു ഉത്തരം പറയും; 16ഇപ്പോഴോ നീ എന്റെ കാലടികളെ എണ്ണുന്നു; 17എന്റെ അതിക്രമം ഒരു സഞ്ചിയിലാക്കി മുദ്രയിട്ടിരിക്കുന്നു; 18മലപോലും വീണു പൊടിയുന്നു; 19വെള്ളം കല്ലുകളെ തേയുമാറാക്കുന്നതും 20നീ എപ്പോഴും അവനെ ആക്രമിച്ചിട്ടു അവൻ കടന്നുപോകുന്നു; 21അവന്റെ പുത്രന്മാൎക്കു ബഹുമാനം ലഭിക്കുന്നതു അവൻ അറിയുന്നില്ല; 22തന്നേപ്പറ്റി മാത്രം അവന്റെ ദേഹം വേദനപ്പെടുന്നു;