1സ്ത്രീ പ്രസവിച്ച മനുഷ്യൻ അല്പായുസ്സുള്ളവനും കഷ്ടസമ്പൂൎണ്ണനും ആകുന്നു.¶
2അവൻ പൂപോലെ വിടൎന്നു പൊഴിഞ്ഞുപോകുന്നു;
3അവന്റെ നേരെയോ തൃക്കണ്ണു മിഴിക്കുന്നതു?
4അശുദ്ധനിൽനിന്നു ജനിച്ച വിശുദ്ധൻ ഉണ്ടോ? ഒരുത്തനുമില്ല.¶
5അവന്റെ ജീവകാലത്തിന്നു അവധി ഉണ്ടല്ലോ;
6അവൻ ഒരു കൂലിക്കാരനെപ്പോലെ വിശ്രമിച്ചു
7ഒരു വൃക്ഷമായിരുന്നാൽ പ്രത്യാശയുണ്ടു;
8അതിന്റെ വേർ നിലത്തു പഴകിയാലും
9വെള്ളത്തിന്റെ ഗന്ധംകൊണ്ടു അതു കിളുൎക്കും
10പുരുഷനോ മരിച്ചാൽ ദ്രവിച്ചുപോകുന്നു;
11സമുദ്രത്തിലെ വെള്ളം പോയ്പോകുമ്പോലെയും
12മനുഷ്യൻ കിടന്നിട്ടു എഴുന്നേല്ക്കുന്നില്ല;
13നീ എന്നെ പാതാളത്തിൽ മറെച്ചുവെക്കയും
14മനുഷ്യൻ മരിച്ചാൽ വീണ്ടും ജീവിക്കുമോ?
15നീ വിളിക്കും; ഞാൻ നിന്നോടു ഉത്തരം പറയും;
16ഇപ്പോഴോ നീ എന്റെ കാലടികളെ എണ്ണുന്നു;
17എന്റെ അതിക്രമം ഒരു സഞ്ചിയിലാക്കി മുദ്രയിട്ടിരിക്കുന്നു;
18മലപോലും വീണു പൊടിയുന്നു;
19വെള്ളം കല്ലുകളെ തേയുമാറാക്കുന്നതും
20നീ എപ്പോഴും അവനെ ആക്രമിച്ചിട്ടു അവൻ കടന്നുപോകുന്നു;
21അവന്റെ പുത്രന്മാൎക്കു ബഹുമാനം ലഭിക്കുന്നതു അവൻ അറിയുന്നില്ല;
22തന്നേപ്പറ്റി മാത്രം അവന്റെ ദേഹം വേദനപ്പെടുന്നു;