1അതിന്നു തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞതെന്തെന്നാൽ: 2 ജ്ഞാനിയായവൻ വ്യൎത്ഥജ്ഞാനം പ്രസ്താവിക്കുമോ? 3അവൻ പ്രയോജനമില്ലാത്ത വാക്കുകളാലും 4നീ ഭക്തി വെടിഞ്ഞു ദൈവസന്നിധിയിലെ ധ്യാനം മുടക്കിക്കളയുന്നു.¶ 5നിന്റെ അകൃത്യം നിന്റെ വായെ പഠിപ്പിക്കുന്നു; 6ഞാനല്ല, നിന്റെ സ്വന്തവായ് നിന്നെ കുറ്റം വിധിക്കുന്നു; 7നീയോ ആദ്യം ജനിച്ച മനുഷ്യൻ? 8നീ ദൈവത്തിന്റെ മന്ത്രിസഭയിൽ കൂടീട്ടുണ്ടോ? 9ഞങ്ങൾ അറിയാത്തതായി നീ എന്തു അറിയുന്നു? 10ഞങ്ങളുടെ ഇടയിൽ നരെച്ചവരും വൃദ്ധന്മാരും ഉണ്ടു; 11ദൈവത്തിന്റെ ആശ്വാസങ്ങളും 12നിന്റെ ഹൃദയം നിന്നെ പതറിക്കുന്നതെന്തു? 13നീ ദൈവത്തിന്റെ നേരെ ചീറുകയും 14മൎത്യൻ ശുദ്ധിമാനായിരിക്കുന്നതെങ്ങനെ? 15തന്റെ വിശുദ്ധന്മാരിലും അവന്നു വിശ്വാസമില്ലല്ലോ; 16പിന്നെ മ്ലേച്ഛതയും വഷളത്വവുമുള്ളവനായി 17ഞാൻ നിന്നെ ഉപദേശിക്കാം, കേട്ടുകൊൾക; 18ജ്ഞാനികൾ തങ്ങളുടെ പിതാക്കന്മാരോടു കേൾക്കയും 19അവൎക്കുമാത്രമല്ലോ ദേശം നല്കിയിരുന്നതു; 20ദുഷ്ടൻ ജീവപൎയ്യന്തം അതിവേദനയോടെ ഇരിക്കുന്നു; 21ഘോരനാദം അവന്റെ ചെവിയിൽ മുഴങ്ങുന്നു; 22അന്ധകാരത്തിൽനിന്നു മടങ്ങിവരുമെന്നു അവൻ വിശ്വസിക്കുന്നില്ല; 23അവൻ അപ്പം തെണ്ടിനടക്കുന്നു; അതു എവിടെ കിട്ടും? 24കഷ്ടവും വ്യാകുലവും അവനെ അരട്ടുന്നു; 25അവൻ ദൈവത്തിന്നു വിരോധമായി കൈ നീട്ടി, 26തന്റെ പരിചകളുടെ തുടിച്ച മുഴകളോടുകൂടെ 27അവൻ തന്റെ മുഖത്തെ മേദസ്സുകൊണ്ടു മൂടുന്നു; 28അവൻ ശൂന്യനഗരങ്ങളിലും ആരും പാൎക്കാതെ 29അവൻ ധനവാനാകയില്ല; അവന്റെ സമ്പത്തു നിലനില്ക്കയില്ല; 30ഇരുളിൽനിന്നു അവൻ തെറ്റിപ്പോകയില്ല; 31അവൻ വ്യാജത്തിൽ ആശ്രയിക്കരുതു; അതു സ്വയവഞ്ചനയത്രേ; 32അവന്റെ ദിവസം വരുംമുമ്പെ അതു നിവൃത്തിയാകും; 33മുന്തിരിവള്ളിപോലെ അവൻ പിഞ്ചു ഉതിൎക്കും; 34വഷളന്മാരുടെ കൂട്ടം വന്ധ്യത പ്രാപിക്കും; 35അവർ കഷ്ടത്തെ ഗൎഭം ധരിച്ചു അനൎത്ഥത്തെ പ്രസവിക്കുന്നു;