1അതിന്നു തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞതെന്തെന്നാൽ:
2 ജ്ഞാനിയായവൻ വ്യൎത്ഥജ്ഞാനം പ്രസ്താവിക്കുമോ?
3അവൻ പ്രയോജനമില്ലാത്ത വാക്കുകളാലും
4നീ ഭക്തി വെടിഞ്ഞു ദൈവസന്നിധിയിലെ ധ്യാനം മുടക്കിക്കളയുന്നു.¶
5നിന്റെ അകൃത്യം നിന്റെ വായെ പഠിപ്പിക്കുന്നു;
6ഞാനല്ല, നിന്റെ സ്വന്തവായ് നിന്നെ കുറ്റം വിധിക്കുന്നു;
7നീയോ ആദ്യം ജനിച്ച മനുഷ്യൻ?
8നീ ദൈവത്തിന്റെ മന്ത്രിസഭയിൽ കൂടീട്ടുണ്ടോ?
9ഞങ്ങൾ അറിയാത്തതായി നീ എന്തു അറിയുന്നു?
10ഞങ്ങളുടെ ഇടയിൽ നരെച്ചവരും വൃദ്ധന്മാരും ഉണ്ടു;
11ദൈവത്തിന്റെ ആശ്വാസങ്ങളും
12നിന്റെ ഹൃദയം നിന്നെ പതറിക്കുന്നതെന്തു?
13നീ ദൈവത്തിന്റെ നേരെ ചീറുകയും
14മൎത്യൻ ശുദ്ധിമാനായിരിക്കുന്നതെങ്ങനെ?
15തന്റെ വിശുദ്ധന്മാരിലും അവന്നു വിശ്വാസമില്ലല്ലോ;
16പിന്നെ മ്ലേച്ഛതയും വഷളത്വവുമുള്ളവനായി
17ഞാൻ നിന്നെ ഉപദേശിക്കാം, കേട്ടുകൊൾക;
18ജ്ഞാനികൾ തങ്ങളുടെ പിതാക്കന്മാരോടു കേൾക്കയും
19അവൎക്കുമാത്രമല്ലോ ദേശം നല്കിയിരുന്നതു;
20ദുഷ്ടൻ ജീവപൎയ്യന്തം അതിവേദനയോടെ ഇരിക്കുന്നു;
21ഘോരനാദം അവന്റെ ചെവിയിൽ മുഴങ്ങുന്നു;
22അന്ധകാരത്തിൽനിന്നു മടങ്ങിവരുമെന്നു അവൻ വിശ്വസിക്കുന്നില്ല;
23അവൻ അപ്പം തെണ്ടിനടക്കുന്നു; അതു എവിടെ കിട്ടും?
24കഷ്ടവും വ്യാകുലവും അവനെ അരട്ടുന്നു;
25അവൻ ദൈവത്തിന്നു വിരോധമായി കൈ നീട്ടി,
26തന്റെ പരിചകളുടെ തുടിച്ച മുഴകളോടുകൂടെ
27അവൻ തന്റെ മുഖത്തെ മേദസ്സുകൊണ്ടു മൂടുന്നു;
28അവൻ ശൂന്യനഗരങ്ങളിലും ആരും പാൎക്കാതെ
29അവൻ ധനവാനാകയില്ല; അവന്റെ സമ്പത്തു നിലനില്ക്കയില്ല;
30ഇരുളിൽനിന്നു അവൻ തെറ്റിപ്പോകയില്ല;
31അവൻ വ്യാജത്തിൽ ആശ്രയിക്കരുതു; അതു സ്വയവഞ്ചനയത്രേ;
32അവന്റെ ദിവസം വരുംമുമ്പെ അതു നിവൃത്തിയാകും;
33മുന്തിരിവള്ളിപോലെ അവൻ പിഞ്ചു ഉതിൎക്കും;
34വഷളന്മാരുടെ കൂട്ടം വന്ധ്യത പ്രാപിക്കും;
35അവർ കഷ്ടത്തെ ഗൎഭം ധരിച്ചു അനൎത്ഥത്തെ പ്രസവിക്കുന്നു;