1എന്റെ കണ്ണു ഇതൊക്കെയും കണ്ടു; എന്റെ ചെവി അതു കേട്ടു ഗ്രഹിച്ചിരിക്കുന്നു.¶ 2നിങ്ങൾ അറിയുന്നതു ഞാനും അറിയുന്നു; 3സൎവ്വശക്തനോടു ഞാൻ സംസാരിപ്പാൻ ഭാവിക്കുന്നു; 4നിങ്ങളോ ഭോഷ്കു കെട്ടിയുണ്ടാക്കുന്നവർ; 5നിങ്ങൾ അശേഷം മിണ്ടാതിരുന്നാൽ കൊള്ളാം; 6എന്റെ ന്യായവാദം കേട്ടുകൊൾവിൻ; 7നിങ്ങൾ ദൈവത്തിന്നു വേണ്ടി നീതികേടു സംസാരിക്കുന്നുവോ? 8അവന്റെ പക്ഷം പിടിക്കുന്നുവോ? 9അവൻ നിങ്ങളെ പരിശോധിച്ചാൽ നന്നായി കാണുമോ? 10ഗൂഢമായി മുഖദാക്ഷിണ്യം കാണിച്ചാൽ 11അവന്റെ മഹിമ നിങ്ങളെ ഭയപ്പെടുത്തുകയില്ലയോ? 12നിങ്ങളുടെ ജ്ഞാപകവാക്യങ്ങൾ ഭസ്മവാക്യങ്ങളത്രേ; 13നിങ്ങൾ മണ്ടാതിരിപ്പിൻ; ഞാൻ പറഞ്ഞുകൊള്ളട്ടെ; 14ഞാൻ എന്റെ മാംസത്തെ പല്ലുകൊണ്ടു കടിച്ചുപിടിക്കുന്നതും 15അവൻ എന്നെ കൊന്നാലും ഞാൻ അവനെത്തന്നേ കാത്തിരിക്കും; 16വഷളൻ അവന്റെ സന്നിധിയിൽ വരികയില്ല 17എന്റെ വാക്കു ശ്രദ്ധയോടെ കേൾപ്പിൻ; 18ഇതാ, ഞാൻ എന്റെ ന്യായങ്ങളെ ഒരുക്കിയിരിക്കുന്നു. 19എന്നോടു വാദിപ്പാൻ തുനിയുന്നതാർ? 20രണ്ടു കാൎയ്യം മാത്രം എന്നോടു ചെയ്യരുതേ; 21നിന്റെ കൈ എങ്കൽനിന്നു പിൻവലിക്കേണമേ; 22പിന്നെ നീ വിളിച്ചാലും; ഞാൻ ഉത്തരം പറയും; 23എന്റെ അകൃത്യങ്ങളും പാപങ്ങളും എത്ര? 24തിരുമുഖം മറെച്ചുകൊള്ളുന്നതും 25പാറിപ്പോകുന്ന ഇലയെ നീ പേടിപ്പിക്കുമോ? 26കൈപ്പായുള്ളതു നീ എനിക്കു എഴുതിവെച്ചു 27എന്റെ കാൽ നീ ആമത്തിൽ ഇട്ടു; 28ഇജ്ജനം ചീഞ്ഞഴുകിയ വസ്ത്രംപോലെയും