1 യഹോവെക്കു സ്തോത്രം ചെയ്യുന്നതും 2പത്തു കമ്പിയുള്ള വാദിത്രംകൊണ്ടും വീണകൊണ്ടും 3രാവിലെ നിന്റെ ദയയേയും 4യഹോവേ, നിന്റെ പ്രവൃത്തികൊണ്ടു നീ എന്നെ സന്തോഷിപ്പിക്കുന്നു; 5യഹോവേ, നിന്റെ പ്രവൃത്തികൾ എത്ര വലിയവയാകുന്നു; 6മൃഗപ്രായനായ മനുഷ്യൻ അതു അറിയുന്നില്ല; 7ദുഷ്ടന്മാർ പുല്ലുപോലെ മുളെക്കുന്നതും 8നീയോ, യഹോവേ, എന്നേക്കും അത്യുന്നതനാകുന്നു.¶ 9യഹോവേ, ഇതാ, നിന്റെ ശത്രുക്കൾ, ഇതാ, നിന്റെ ശത്രുക്കൾ നശിച്ചുപോകുന്നു; 10എങ്കിലും എന്റെ കൊമ്പു നീ കാട്ടുപോത്തിന്റെ കൊമ്പുപോലെ ഉയൎത്തും; 11എന്റെ കണ്ണു എന്റെ ശത്രുക്കളെ കണ്ടും 12നീതിമാൻ പനപോലെ തഴെക്കും; 13യഹോവയുടെ ആലയത്തിൽ നടുതലയായവർ 14വാൎദ്ധക്യത്തിലും അവർ ഫലം കായിച്ചുകൊണ്ടിരിക്കും; 15യഹോവ നേരുള്ളവൻ, അവൻ എന്റെ പാറ, അവനിൽ നീതികേടില്ല എന്നു കാണിക്കേണ്ടതിന്നു തന്നേ. ¶