1 യഹോവെക്കു സ്തോത്രം ചെയ്യുന്നതും
2പത്തു കമ്പിയുള്ള വാദിത്രംകൊണ്ടും വീണകൊണ്ടും
3രാവിലെ നിന്റെ ദയയേയും
4യഹോവേ, നിന്റെ പ്രവൃത്തികൊണ്ടു നീ എന്നെ സന്തോഷിപ്പിക്കുന്നു;
5യഹോവേ, നിന്റെ പ്രവൃത്തികൾ എത്ര വലിയവയാകുന്നു;
6മൃഗപ്രായനായ മനുഷ്യൻ അതു അറിയുന്നില്ല;
7ദുഷ്ടന്മാർ പുല്ലുപോലെ മുളെക്കുന്നതും
8നീയോ, യഹോവേ, എന്നേക്കും അത്യുന്നതനാകുന്നു.¶
9യഹോവേ, ഇതാ, നിന്റെ ശത്രുക്കൾ, ഇതാ, നിന്റെ ശത്രുക്കൾ നശിച്ചുപോകുന്നു;
10എങ്കിലും എന്റെ കൊമ്പു നീ കാട്ടുപോത്തിന്റെ കൊമ്പുപോലെ ഉയൎത്തും;
11എന്റെ കണ്ണു എന്റെ ശത്രുക്കളെ കണ്ടും
12നീതിമാൻ പനപോലെ തഴെക്കും;
13യഹോവയുടെ ആലയത്തിൽ നടുതലയായവർ
14വാൎദ്ധക്യത്തിലും അവർ ഫലം കായിച്ചുകൊണ്ടിരിക്കും;
15യഹോവ നേരുള്ളവൻ, അവൻ എന്റെ പാറ, അവനിൽ നീതികേടില്ല എന്നു കാണിക്കേണ്ടതിന്നു തന്നേ. ¶