1 ഞാൻ എന്റെ ശബ്ദം ഉയൎത്തി ദൈവത്തോടു,
2കഷ്ടദിവസത്തിൽ ഞാൻ യഹോവയെ അന്വേഷിച്ചു,
3ഞാൻ ദൈവത്തെ ഓൎത്തു വ്യാകുലപ്പെടുന്നു;
4നീ എന്റെ കണ്ണിന്നു ഉറക്കം തടുത്തിരിക്കുന്നു;
5ഞാൻ പൂൎവ്വദിവസങ്ങളെയും
6രാത്രിയിൽ ഞാൻ എന്റെ സംഗീതം ഓൎക്കുന്നു;
7കൎത്താവു എന്നേക്കും തള്ളിക്കളയുമോ?
8അവന്റെ ദയ സദാകാലത്തേക്കും പൊയ്പോയോ?
9ദൈവം കൃപ കാണിപ്പാൻ മറന്നിരിക്കുന്നുവോ?
10എന്നാൽ അതു എന്റെ കഷ്ടതയാകുന്നു;
11ഞാൻ യഹോവയുടെ പ്രവൃത്തികളെ വൎണ്ണിക്കും;
12ഞാൻ നിന്റെ സകലപ്രവൃത്തിയെയും കുറിച്ചു ധ്യാനിക്കും;
13ദൈവമേ, നിന്റെ വഴി വിശുദ്ധമാകുന്നു;
14നീ അത്ഭുതം പ്രവൎത്തിക്കുന്ന ദൈവം ആകുന്നു;
15തൃക്കൈകൊണ്ടു നീ നിന്റെ ജനത്തെ വീണ്ടെടുത്തിരിക്കുന്നു;
16ദൈവമേ, വെള്ളങ്ങൾ നിന്നെ കണ്ടു,
17മേഘങ്ങൾ വെള്ളം ചൊരിഞ്ഞു;
18നിന്റെ ഇടിമുഴക്കം ചുഴലിക്കാറ്റിൽ മുഴങ്ങി;
19നിന്റെ വഴി സമുദ്രത്തിലും നിന്റെ പാതകൾ പെരുവെള്ളത്തിലും ആയിരുന്നു;
20മോശെയുടെയും അഹരോന്റെയും കയ്യാൽ നീ നിന്റെ ജനത്തെ ഒരു ആട്ടിൻകൂട്ടത്തെ പോലെ നടത്തി. ¶