1 ഞാൻ എന്റെ ശബ്ദം ഉയൎത്തി ദൈവത്തോടു, 2കഷ്ടദിവസത്തിൽ ഞാൻ യഹോവയെ അന്വേഷിച്ചു, 3ഞാൻ ദൈവത്തെ ഓൎത്തു വ്യാകുലപ്പെടുന്നു; 4നീ എന്റെ കണ്ണിന്നു ഉറക്കം തടുത്തിരിക്കുന്നു; 5ഞാൻ പൂൎവ്വദിവസങ്ങളെയും 6രാത്രിയിൽ ഞാൻ എന്റെ സംഗീതം ഓൎക്കുന്നു; 7കൎത്താവു എന്നേക്കും തള്ളിക്കളയുമോ? 8അവന്റെ ദയ സദാകാലത്തേക്കും പൊയ്പോയോ? 9ദൈവം കൃപ കാണിപ്പാൻ മറന്നിരിക്കുന്നുവോ? 10എന്നാൽ അതു എന്റെ കഷ്ടതയാകുന്നു; 11ഞാൻ യഹോവയുടെ പ്രവൃത്തികളെ വൎണ്ണിക്കും; 12ഞാൻ നിന്റെ സകലപ്രവൃത്തിയെയും കുറിച്ചു ധ്യാനിക്കും; 13ദൈവമേ, നിന്റെ വഴി വിശുദ്ധമാകുന്നു; 14നീ അത്ഭുതം പ്രവൎത്തിക്കുന്ന ദൈവം ആകുന്നു; 15തൃക്കൈകൊണ്ടു നീ നിന്റെ ജനത്തെ വീണ്ടെടുത്തിരിക്കുന്നു; 16ദൈവമേ, വെള്ളങ്ങൾ നിന്നെ കണ്ടു, 17മേഘങ്ങൾ വെള്ളം ചൊരിഞ്ഞു; 18നിന്റെ ഇടിമുഴക്കം ചുഴലിക്കാറ്റിൽ മുഴങ്ങി; 19നിന്റെ വഴി സമുദ്രത്തിലും നിന്റെ പാതകൾ പെരുവെള്ളത്തിലും ആയിരുന്നു; 20മോശെയുടെയും അഹരോന്റെയും കയ്യാൽ നീ നിന്റെ ജനത്തെ ഒരു ആട്ടിൻകൂട്ടത്തെ പോലെ നടത്തി. ¶