1 ദൈവമേ, ഞങ്ങൾ നിനക്കു സ്തോത്രം ചെയ്യുന്നു; 2സമയം വരുമ്പോൾ ഞാൻ നേരോടെ വിധിക്കും.¶ 3ഭൂമിയും അതിലെ സകല നിവാസികളും ഉരുകിപ്പോകുമ്പോൾ 4ഡംഭം കാട്ടരുതെന്നു ഡംഭികളോടും 5നിങ്ങളുടെ കൊമ്പു മേലോട്ടു ഉയൎത്തരുതു; 6കിഴക്കുനിന്നല്ല, പടിഞ്ഞാറുനിന്നല്ല, 7ദൈവം ന്യായാധിപതിയാകുന്നു; 8യഹോവയുടെ കയ്യിൽ ഒരു പാനപാത്രം ഉണ്ടു; 9ഞാനോ എന്നേക്കും പ്രസ്താവിക്കും; 10ദുഷ്ടന്മാരുടെ കൊമ്പുകളൊക്കെയും ഞാൻ മുറിച്ചുകളയും;