1 ദൈവമേ, ഞങ്ങൾ നിനക്കു സ്തോത്രം ചെയ്യുന്നു;
2സമയം വരുമ്പോൾ ഞാൻ നേരോടെ വിധിക്കും.¶
3ഭൂമിയും അതിലെ സകല നിവാസികളും ഉരുകിപ്പോകുമ്പോൾ
4ഡംഭം കാട്ടരുതെന്നു ഡംഭികളോടും
5നിങ്ങളുടെ കൊമ്പു മേലോട്ടു ഉയൎത്തരുതു;
6കിഴക്കുനിന്നല്ല, പടിഞ്ഞാറുനിന്നല്ല,
7ദൈവം ന്യായാധിപതിയാകുന്നു;
8യഹോവയുടെ കയ്യിൽ ഒരു പാനപാത്രം ഉണ്ടു;
9ഞാനോ എന്നേക്കും പ്രസ്താവിക്കും;
10ദുഷ്ടന്മാരുടെ കൊമ്പുകളൊക്കെയും ഞാൻ മുറിച്ചുകളയും;