1 ദൈവമേ, രാജാവിന്നു നിന്റെ ന്യായവും
2അവൻ നിന്റെ ജനത്തെ നീതിയോടും
3നീതിയാൽ പൎവ്വതങ്ങളിലും കുന്നുകളിലും ജനത്തിന്നു സമാധാനം വിളയട്ടെ.¶
4ജനത്തിൽ എളിയവൎക്കു അവൻ ന്യായം പാലിച്ചുകൊടുക്കട്ടെ;
5സൂൎയ്യചന്ദ്രന്മാരുള്ള കാലത്തോളവും
6അരിഞ്ഞ പുല്പുറത്തു പെയ്യുന്ന മഴപോലെയും
7അവന്റെ കാലത്തു നീതിമാന്മാർ തഴെക്കട്ടെ;
8അവൻ സമുദ്രംമുതൽ സമുദ്രംവരെയും
9മരുഭൂമിയിൽ വസിക്കുന്നവർ അവന്റെ മുമ്പിൽ വണങ്ങട്ടെ;
10തൎശീശിലെയും ദ്വീപുകളിലെയും രാജാക്കന്മാർ കാഴ്ച കൊണ്ടുവരട്ടെ;
11സകലരാജാക്കന്മാരും അവനെ നമസ്കരിക്കട്ടെ;
12അവൻ നിലവിളിക്കുന്ന ദരിദ്രനെയും
13എളിയവനെയും ദരിദ്രനെയും അവൻ ആദരിക്കും;
14അവരുടെ പ്രാണനെ അവൻ പീഡയിൽ നിന്നും സാഹസത്തിൽനിന്നും വീണ്ടെടുക്കും;
15അവൻ ജീവിച്ചിരിക്കും; ശെബപൊന്നു അവന്നു കാഴ്ചവരും;
16ദേശത്തു പൎവ്വതങ്ങളുടെ മുകളിൽ ധാന്യസമൃദ്ധിയുണ്ടാകും;
17അവന്റെ നാമം എന്നേക്കും ഇരിക്കും;
18താൻ മാത്രം അത്ഭുതങ്ങളെ ചെയ്യുന്നവനായി
19അവന്റെ മഹത്വമുള്ള നാമം എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ;
20യിശ്ശായിപുത്രനായ ദാവീദിന്റെ പ്രാൎത്ഥനകൾ അവസാനിച്ചിരിക്കുന്നു.¶