1 ദൈവമേ, രാജാവിന്നു നിന്റെ ന്യായവും 2അവൻ നിന്റെ ജനത്തെ നീതിയോടും 3നീതിയാൽ പൎവ്വതങ്ങളിലും കുന്നുകളിലും ജനത്തിന്നു സമാധാനം വിളയട്ടെ.¶ 4ജനത്തിൽ എളിയവൎക്കു അവൻ ന്യായം പാലിച്ചുകൊടുക്കട്ടെ; 5സൂൎയ്യചന്ദ്രന്മാരുള്ള കാലത്തോളവും 6അരിഞ്ഞ പുല്പുറത്തു പെയ്യുന്ന മഴപോലെയും 7അവന്റെ കാലത്തു നീതിമാന്മാർ തഴെക്കട്ടെ; 8അവൻ സമുദ്രംമുതൽ സമുദ്രംവരെയും 9മരുഭൂമിയിൽ വസിക്കുന്നവർ അവന്റെ മുമ്പിൽ വണങ്ങട്ടെ; 10തൎശീശിലെയും ദ്വീപുകളിലെയും രാജാക്കന്മാർ കാഴ്ച കൊണ്ടുവരട്ടെ; 11സകലരാജാക്കന്മാരും അവനെ നമസ്കരിക്കട്ടെ; 12അവൻ നിലവിളിക്കുന്ന ദരിദ്രനെയും 13എളിയവനെയും ദരിദ്രനെയും അവൻ ആദരിക്കും; 14അവരുടെ പ്രാണനെ അവൻ പീഡയിൽ നിന്നും സാഹസത്തിൽനിന്നും വീണ്ടെടുക്കും; 15അവൻ ജീവിച്ചിരിക്കും; ശെബപൊന്നു അവന്നു കാഴ്ചവരും; 16ദേശത്തു പൎവ്വതങ്ങളുടെ മുകളിൽ ധാന്യസമൃദ്ധിയുണ്ടാകും; 17അവന്റെ നാമം എന്നേക്കും ഇരിക്കും; 18താൻ മാത്രം അത്ഭുതങ്ങളെ ചെയ്യുന്നവനായി 19അവന്റെ മഹത്വമുള്ള നാമം എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ; 20യിശ്ശായിപുത്രനായ ദാവീദിന്റെ പ്രാൎത്ഥനകൾ അവസാനിച്ചിരിക്കുന്നു.¶