1 ദൈവമേ, എന്നെ രക്ഷിക്കേണമേ; 2ഞാൻ നിലയില്ലാത്ത ആഴമുള്ള ചേറ്റിൽ താഴുന്നു; 3എന്റെ നിലവിളിയാൽ ഞാൻ തളൎന്നിരിക്കുന്നു; 4കാരണംകൂടാതെ എന്നെ പകെക്കുന്നവർ എന്റെ തലയിലെ രോമത്തിലും അധികമാകുന്നു; 5ദൈവമേ, നീ എന്റെ ഭോഷത്വം അറിയുന്നു; 6സൈന്യങ്ങളുടെ യഹോവയായ കൎത്താവേ, 7നിന്റെനിമിത്തം ഞാൻ നിന്ദ വഹിച്ചു; 8എന്റെ സഹോദരന്മാൎക്കു ഞാൻ പരദേശിയും 9നിന്റെ ആലയത്തെക്കുറിച്ചുള്ള എരിവു എന്നെ തിന്നുകളഞ്ഞു; 10ഞാൻ കരഞ്ഞു ഉപവാസത്താൽ ആത്മതപനം ചെയ്തു. 11ഞാൻ രട്ടുശീല എന്റെ ഉടുപ്പാക്കി; 12പട്ടണവാതില്ക്കൽ ഇരിക്കുന്നവർ എന്നെക്കുറിച്ചു സല്ലാപിക്കുന്നു; 13ഞാനോ യഹോവേ, പ്രസാദകാലത്തു നിന്നോടു പ്രാൎത്ഥിക്കുന്നു; 14ചേറ്റിൽനിന്നു എന്നെ കയറ്റേണമേ; ഞാൻ താണുപോകരുതേ; 15ജലപ്രവാഹം എന്റെ മീതെ കവിയരുതേ; 16യഹോവേ, എനിക്കുത്തരമരുളേണമേ; 17അടിയന്നു തിരുമുഖം മറെക്കരുതേ; 18എന്റെ പ്രാണനോടു അടുത്തുവന്നു അതിനെ വീണ്ടുകൊള്ളേണമേ; 19എനിക്കുള്ള നിന്ദയും ലജ്ജയും അപമാനവും നീ അറിയുന്നു; 20നിന്ദ എന്റെ ഹൃദയത്തെ തകൎത്തു, 21അവർ എനിക്കു തിന്നുവാൻ കൈപ്പു തന്നു; 22അവരുടെ മേശ അവരുടെ മുമ്പിൽ കണിയായും 23അവരുടെ കണ്ണു കാണാതവണ്ണം ഇരുണ്ടുപോകട്ടെ; 24നിന്റെ ക്രോധം അവരുടെമേൽ പകരേണമേ; 25അവരുടെ വാസസ്ഥലം ശൂന്യമായിപ്പോകട്ടെ; 26നീ ദണ്ഡിപ്പിച്ചവനെ അവർ ഉപദ്രവിക്കുന്നു; 27അവരുടെ അകൃത്യത്തോടു അകൃത്യം കൂട്ടേണമേ; 28ജീവന്റെ പുസ്തകത്തിൽനിന്നു അവരെ മായിച്ചുകളയേണമേ; 29ഞാനോ എളിയവനും ദുഃഖിതനും ആകുന്നു; 30ഞാൻ പാട്ടോടെ ദൈവത്തിന്റെ നാമത്തെ സ്തുതിക്കും; 31അതു യഹോവെക്കു കാളയെക്കാളും 32സൌമ്യതയുള്ളവർ അതു കണ്ടു സന്തോഷിക്കും; 33യഹോവ ദരിദ്രന്മാരുടെ പ്രാൎത്ഥന കേൾക്കുന്നു; 34ആകാശവും ഭൂമിയും സമുദ്രങ്ങളും 35ദൈവം സീയോനെ രക്ഷിക്കും; അവൻ യെഹൂദാനഗരങ്ങളെ പണിയും; 36അവന്റെ ദാസന്മാരുടെ സന്തതി അതിനെ അവകാശമാക്കും;