1 ദൈവമേ, എന്നെ രക്ഷിക്കേണമേ;
2ഞാൻ നിലയില്ലാത്ത ആഴമുള്ള ചേറ്റിൽ താഴുന്നു;
3എന്റെ നിലവിളിയാൽ ഞാൻ തളൎന്നിരിക്കുന്നു;
4കാരണംകൂടാതെ എന്നെ പകെക്കുന്നവർ എന്റെ തലയിലെ രോമത്തിലും അധികമാകുന്നു;
5ദൈവമേ, നീ എന്റെ ഭോഷത്വം അറിയുന്നു;
6സൈന്യങ്ങളുടെ യഹോവയായ കൎത്താവേ,
7നിന്റെനിമിത്തം ഞാൻ നിന്ദ വഹിച്ചു;
8എന്റെ സഹോദരന്മാൎക്കു ഞാൻ പരദേശിയും
9നിന്റെ ആലയത്തെക്കുറിച്ചുള്ള എരിവു എന്നെ തിന്നുകളഞ്ഞു;
10ഞാൻ കരഞ്ഞു ഉപവാസത്താൽ ആത്മതപനം ചെയ്തു.
11ഞാൻ രട്ടുശീല എന്റെ ഉടുപ്പാക്കി;
12പട്ടണവാതില്ക്കൽ ഇരിക്കുന്നവർ എന്നെക്കുറിച്ചു സല്ലാപിക്കുന്നു;
13ഞാനോ യഹോവേ, പ്രസാദകാലത്തു നിന്നോടു പ്രാൎത്ഥിക്കുന്നു;
14ചേറ്റിൽനിന്നു എന്നെ കയറ്റേണമേ; ഞാൻ താണുപോകരുതേ;
15ജലപ്രവാഹം എന്റെ മീതെ കവിയരുതേ;
16യഹോവേ, എനിക്കുത്തരമരുളേണമേ;
17അടിയന്നു തിരുമുഖം മറെക്കരുതേ;
18എന്റെ പ്രാണനോടു അടുത്തുവന്നു അതിനെ വീണ്ടുകൊള്ളേണമേ;
19എനിക്കുള്ള നിന്ദയും ലജ്ജയും അപമാനവും നീ അറിയുന്നു;
20നിന്ദ എന്റെ ഹൃദയത്തെ തകൎത്തു,
21അവർ എനിക്കു തിന്നുവാൻ കൈപ്പു തന്നു;
22അവരുടെ മേശ അവരുടെ മുമ്പിൽ കണിയായും
23അവരുടെ കണ്ണു കാണാതവണ്ണം ഇരുണ്ടുപോകട്ടെ;
24നിന്റെ ക്രോധം അവരുടെമേൽ പകരേണമേ;
25അവരുടെ വാസസ്ഥലം ശൂന്യമായിപ്പോകട്ടെ;
26നീ ദണ്ഡിപ്പിച്ചവനെ അവർ ഉപദ്രവിക്കുന്നു;
27അവരുടെ അകൃത്യത്തോടു അകൃത്യം കൂട്ടേണമേ;
28ജീവന്റെ പുസ്തകത്തിൽനിന്നു അവരെ മായിച്ചുകളയേണമേ;
29ഞാനോ എളിയവനും ദുഃഖിതനും ആകുന്നു;
30ഞാൻ പാട്ടോടെ ദൈവത്തിന്റെ നാമത്തെ സ്തുതിക്കും;
31അതു യഹോവെക്കു കാളയെക്കാളും
32സൌമ്യതയുള്ളവർ അതു കണ്ടു സന്തോഷിക്കും;
33യഹോവ ദരിദ്രന്മാരുടെ പ്രാൎത്ഥന കേൾക്കുന്നു;
34ആകാശവും ഭൂമിയും സമുദ്രങ്ങളും
35ദൈവം സീയോനെ രക്ഷിക്കും; അവൻ യെഹൂദാനഗരങ്ങളെ പണിയും;
36അവന്റെ ദാസന്മാരുടെ സന്തതി അതിനെ അവകാശമാക്കും;