1 സകല ജാതികളുമായുള്ളോരേ, ഇതു കേൾപ്പിൻ;
2സാമാന്യജനവും ശ്രേഷ്ഠജനവും ധനവാന്മാരും ദരിദ്രന്മാരും തന്നേ.¶
3എന്റെ വായ് ജ്ഞാനം പ്രസ്താവിക്കും;
4ഞാൻ സദൃശവാക്യത്തിന്നു എന്റെ ചെവിചായ്ക്കും;
5അകൃത്യം എന്റെ കുതികാലിനെ പിന്തുടൎന്നു
6അവർ തങ്ങളുടെ സമ്പത്തിൽ ആശ്രയിക്കയും
7സഹോദരൻ ശവക്കുഴി കാണാതെ
8അവനെ വീണ്ടെടുപ്പാനോ
9അവരുടെ പ്രാണന്റെ വീണ്ടെടുപ്പു വിലയേറിയതു;
10ജ്ഞാനികൾ മരിക്കയും മൂഢനും മൃഗപ്രായനും ഒരുപോലെ നശിക്കയും
11തങ്ങളുടെ ഭവനങ്ങൾ ശാശ്വതമായും
12എന്നാൽ മനുഷ്യൻ ബഹുമാനത്തിൽ നിലനില്ക്കയില്ല.
13ഇതു സ്വയാശ്രയക്കാരുടെ ഗതിയാകുന്നു;
14അവരെ പാതാളത്തിന്നു ആടുകളായി ഏല്പിച്ചിരിക്കുന്നു;
15എങ്കിലും എന്റെ പ്രാണനെ ദൈവം പാതാളത്തിന്റെ അധികാരത്തിൽനിന്നു വീണ്ടെടുക്കും;
16ഒരുത്തൻ ധനവാനായിത്തീൎന്നാലും
17അവൻ മരിക്കുമ്പോൾ യാതൊന്നും കൊണ്ടുപോകയില്ല;
18അവൻ ജീവനോടിരുന്നപ്പോൾ താൻ ഭാഗ്യവാൻ എന്നു പറഞ്ഞു;
19അവൻ തന്റെ പിതാക്കന്മാരുടെ തലമുറയോടു ചെന്നു ചേരും;
20മാനത്തോടിരിക്കുന്ന മനുഷ്യൻ വിവേകഹീനനായാൽ