1യഹോവയെ സ്തുതിപ്പിൻ; 2അവന്റെ സകല ദൂതന്മാരുമായുള്ളോരേ, അവനെ സ്തുതിപ്പിൻ; 3സൂൎയ്യചന്ദ്രന്മാരേ, അവനെ സ്തുതിപ്പിൻ; 4സ്വൎഗ്ഗാധിസ്വൎഗ്ഗവും ആകാശത്തിന്നു മീതെയുള്ള വെള്ളവും 5അവൻ കല്പിച്ചിട്ടു അവ സൃഷ്ടിക്കപ്പെട്ടിരിക്കയാൽ 6അവൻ അവയെ സദാകാലത്തേക്കും സ്ഥിരമാക്കി; 7തിമിംഗലങ്ങളും എല്ലാ ആഴികളുമായുള്ളോവേ, 8തീയും കല്മഴയും ഹിമവും ആവിയും, 9പൎവ്വതങ്ങളും സകലകുന്നുകളും, 10മൃഗങ്ങളും സകലകന്നുകാലികളും, 11ഭൂമിയിലെ രാജാക്കന്മാരും സകലവംശങ്ങളും, 12യുവാക്കളും യുവതികളും, 13ഇവരൊക്കയും യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ; 14തന്നോടു അടുത്തിരിക്കുന്ന ജനമായി