1 യഹോവേ, ദാവീദിനെയും
2അവൻ യഹോവയോടു സത്യം ചെയ്തു
3ഞാൻ യഹോവെക്കു ഒരു സ്ഥലം,
4ഞാൻ എന്റെ കൂടാരവീട്ടിൽ കടക്കയില്ല;
5ഞാൻ എന്റെ കണ്ണിന്നു ഉറക്കവും
6നാം എഫ്രാത്തയിൽ അതിനെക്കുറിച്ചു കേട്ടു
7നാം അവന്റെ തിരുനിവാസത്തിലേക്കുചെന്നു
8യഹോവേ, നീ നിന്റെ ബലത്തിന്റെ പെട്ടകവുമായി
9നിന്റെ പുരോഹിതന്മാർ നീതി ധരിക്കയും
10നിന്റെ ദാസനായ ദാവീദിൻനിമിത്തം
11ഞാൻ നിന്റെ ഉദരഫലത്തെ
12നിന്റെ മക്കൾ എന്റെ നിയമത്തെയും
13യഹോവ സീയോനെ തിരഞ്ഞെടുക്കയും
14അതു എന്നേക്കും എന്റെ വിശ്രാമം ആകുന്നു;
15അതിലെ ആഹാരം ഞാൻ സമൃദ്ധിയായി അനുഗ്രഹിക്കും;
16അതിലെ പുരോഹിതന്മാരെയും രക്ഷ ധരിപ്പിക്കും;
17അവിടെ ഞാൻ ദാവീദിന്നു ഒരു കൊമ്പു മുളെപ്പിക്കും;
18ഞാൻ അവന്റെ ശത്രുക്കളെ ലജ്ജ ധരിപ്പിക്കും;