1 യഹോവയുടെ ന്യായപ്രമാണം അനുസരിച്ചു 2അവന്റെ സാക്ഷ്യങ്ങളെ പ്രമാണിച്ചു 3അവർ നീതികേടു പ്രവൎത്തിക്കാതെ 4നിന്റെ പ്രമാണങ്ങളെ കൃത്യമായി ആചരിക്കേണ്ടതിന്നു 5നിന്റെ ചട്ടങ്ങളെ ആചരിക്കേണ്ടതിന്നു 6നിന്റെ സകലകല്പനകളെയും സൂക്ഷിക്കുന്നേടത്തോളം 7നിന്റെ നീതിയുള്ള വിധികളെ പഠിച്ചിട്ടു 8ഞാൻ നിന്റെ ചട്ടങ്ങളെ ആചരിക്കും; 9 ബാലൻ തന്റെ നടപ്പിനെ നിൎമ്മലമാക്കുന്നതു എങ്ങനെ? 10ഞാൻ പൂൎണ്ണഹൃദയത്തോടെ നിന്നെ അന്വേഷിക്കുന്നു; 11ഞാൻ നിന്നോടു പാപം ചെയ്യാതിരിക്കേണ്ടതിന്നു 12യഹോവേ, നീ വാഴ്ത്തപ്പെട്ടവൻ; 13ഞാൻ എന്റെ അധരങ്ങൾകൊണ്ടു 14ഞാൻ സൎവ്വസമ്പത്തിലും എന്നപോലെ 15ഞാൻ നിന്റെ പ്രമാണങ്ങളെ ധ്യാനിക്കയും 16ഞാൻ നിന്റെ ചട്ടങ്ങളിൽ രസിക്കും; 17 ജീവച്ചിരിക്കേണ്ടതിന്നു അടിയന്നു നന്മ ചെയ്യേണമേ; 18നിന്റെ ന്യായപ്രമാണത്തിലെ അത്ഭുതങ്ങളെ കാണേണ്ടതിന്നു 19ഞാൻ ഭൂമിയിൽ പരദേശിയാകുന്നു; 20നിന്റെ വിധികൾക്കായുള്ള നിത്യവാഞ്ഛകൊണ്ടു 21നിന്റെ കല്പനകളെ വിട്ടുനടക്കുന്നവരായി 22നിന്ദയും അപമാനവും എന്നോടു അകറ്റേണമേ; 23പ്രഭുക്കന്മാരും ഇരുന്നു എനിക്കു വിരോധമായി സംഭാഷിക്കുന്നു; 24നിന്റെ സാക്ഷ്യങ്ങൾ എന്റെ പ്രമോദവും 25 എന്റെ പ്രാണൻ പൊടിയോടു പറ്റിയിരിക്കുന്നു; 26എന്റെ വഴികളെ ഞാൻ വിവരിച്ചപ്പോൾ നീ എനിക്കു ഉത്തരമരുളി; 27നിന്റെ പ്രമാണങ്ങളുടെ വഴി എന്നെ ഗ്രഹിപ്പിക്കേണമേ; 28എന്റെ പ്രാണൻ വിഷാദംകൊണ്ടു ഉരുകുന്നു; 29ഭോഷ്കിന്റെ വഴി എന്നോടു അകറ്റേണമേ; 30വിശ്വസ്തതയുടെ മാൎഗ്ഗം ഞാൻ തിരഞ്ഞെടുത്തിരിക്കുന്നു; 31ഞാൻ നിന്റെ സാക്ഷ്യങ്ങളോടു പറ്റിയിരിക്കുന്നു; 32നീ എന്റെ ഹൃദയത്തെ വിശാലമാക്കുമ്പോൾ 33 യഹോവേ, നിന്റെ ചട്ടങ്ങളുടെ വഴി എന്നെ ഉപദേശിക്കേണമേ; 34ഞാൻ നിന്റെ ന്യായപ്രമാണം കാക്കേണ്ടതിന്നും 35നിന്റെ കല്പനകളുടെ പാതയിൽ എന്നെ നടത്തേണമേ; 36ദുരാദായത്തിലേക്കല്ല, നിന്റെ സാക്ഷ്യങ്ങളിലേക്കു തന്നേ 37വ്യാജത്തെ നോക്കാതവണ്ണം എന്റെ കണ്ണുകളെ തിരിച്ചു 38നിന്നോടുള്ള ഭക്തിയെ വൎദ്ധിപ്പിക്കുന്നതായ 39ഞാൻ പേടിക്കുന്ന നിന്ദയെ അകറ്റിക്കളയേണമേ; 40ഇതാ, ഞാൻ നിന്റെ പ്രമാണങ്ങളെ വാഞ്ഛിക്കുന്നു; 41 യഹോവേ, നിന്റെ വചനപ്രകാരം നിന്റെ ദയയും 42ഞാൻ നിന്റെ വചനത്തിൽ ആശ്രയിക്കുന്നതുകൊണ്ടു 43ഞാൻ നിന്റെ വിധികൾക്കായി കാത്തിരിക്കയാൽ 44അങ്ങനെ ഞാൻ നിന്റെ ന്യായപ്രമാണം 45നിന്റെ പ്രമാണങ്ങളെ ആരായുന്നതുകൊണ്ടു 46ഞാൻ ലജ്ജിക്കാതെ രാജാക്കന്മാരുടെ മുമ്പിലും 47ഞാൻ നിന്റെ കല്പനകളിൽ പ്രമോദിക്കുന്നു; 48എനിക്കു പ്രിയമായിരിക്കുന്ന നിന്റെ കല്പനകളിലേക്കു ഞാൻ കൈകളെ ഉയൎത്തുന്നു; 49 നീ എന്നെ പ്രത്യാശിക്കുമാറാക്കിയതുകൊണ്ടു 50നിന്റെ വചനം എന്നെ ജീവിപ്പിച്ചിരിക്കുന്നതു 51അഹങ്കാരികൾ എന്നെ അത്യന്തം പരിഹസിച്ചു; 52യഹോവേ, പണ്ടേയുള്ള നിന്റെ വിധികളെ ഓൎത്തു 53നിന്റെ ന്യായപ്രമാണം ഉപേക്ഷിക്കുന്ന ദുഷ്ടന്മാർനിമിത്തം 54ഞാൻ പരദേശിയായി പാൎക്കുന്ന വീട്ടിൽ നിന്റെ ചട്ടങ്ങൾ എന്റെ കീൎത്തനം ആകുന്നു.¶ 55യഹോവേ, രാത്രിയിൽ ഞാൻ തിരുനാമം ഓൎക്കുന്നു; 56ഞാൻ നിന്റെ പ്രമാണങ്ങളെ അനുസരിക്കുന്നതു 57 യഹോവേ, നീ എന്റെ ഓഹരിയാകുന്നു; 58പൂൎണ്ണഹൃദയത്തോടേ ഞാൻ നിന്റെ കൃപെക്കായി യാചിക്കുന്നു; 59ഞാൻ എന്റെ വഴികളെ വിചാരിച്ചു, 60നിന്റെ കല്പനകളെ പ്രമാണിക്കേണ്ടതിന്നു 61ദുഷ്ടന്മാരുടെ പാശങ്ങൾ എന്നെ ചുറ്റിയിരിക്കുന്നു; 62നിന്റെ നീതിയുള്ള ന്യായവിധികൾ ഹേതുവായി 63നിന്നെ ഭയപ്പെടുകയും നിന്റെ പ്രമാണങ്ങളെ അനുസരിക്കയും 64യഹോവേ, ഭൂമി നിന്റെ ദയകൊണ്ടു നിറെഞ്ഞിരിക്കുന്നു; 65 യഹോവേ, തിരുവചനപ്രകാരം 66നിന്റെ കല്പനകളെ ഞാൻ വിശ്വസിച്ചിരിക്കയാൽ 67കഷ്ടതയിൽ ആകുന്നതിന്നു മുമ്പെ ഞാൻ തെറ്റിപ്പോയി; 68നീ നല്ലവനും നന്മ ചെയ്യുന്നവനും ആകുന്നു; 69അഹങ്കാരികൾ എന്നെക്കൊണ്ടു നുണപറഞ്ഞുണ്ടാക്കി; 70അവരുടെ ഹൃദയം കൊഴുപ്പുപോലെ തടിച്ചിരിക്കുന്നു; 71നിന്റെ ചട്ടങ്ങൾ പഠിപ്പാൻ തക്കവണ്ണം 72ആയിരം ആയിരം പൊൻവെള്ളി നാണ്യത്തെക്കാൾ 73 തൃക്കൈകൾ എന്നെ സൃഷ്ടിച്ചുണ്ടാക്കിയിരിക്കുന്നു; 74തിരുവചനത്തിൽ ഞാൻ പ്രത്യാശ വെച്ചിരിക്കയാൽ 75യഹോവേ, നിന്റെ വിധികൾ നീതിയുള്ളവയെന്നും 76അടിയനോടുള്ള നിന്റെ വാഗ്ദാനപ്രകാരം 77ഞാൻ ജീവിച്ചിരിക്കേണ്ടതിന്നു നിന്റെ കരുണ എനിക്കു വരുമാറാകട്ടെ; 78അഹങ്കാരികൾ എന്നെ വെറുതെ മറിച്ചിട്ടിരിക്കയാൽ ലജ്ജിച്ചുപോകട്ടെ; 79നിന്റെ ഭക്തന്മാരും നിന്റെ സാക്ഷ്യങ്ങളെ അറിയുന്നവരും 80ഞാൻ ലജ്ജിച്ചു പോകാതിരിക്കേണ്ടതിന്നു 81 ഞാൻ നിന്റെ രക്ഷയെ കാത്തു മൂൎച്ഛിക്കുന്നു; 82എപ്പോൾ നീ എന്നെ ആശ്വസിപ്പിക്കും എന്നുവെച്ചു 83പുകയത്തു വെച്ച തുരുത്തിപോലെ ഞാൻ ആകുന്നു. 84അടിയന്റെ ജീവകാലം എന്തുള്ളു? 85നിന്റെ ന്യായപ്രമാണത്തെ അനുസരിക്കാത്ത 86നിന്റെ കല്പനകളെല്ലം വിശ്വാസ്യമാകുന്നു; 87അവർ ഭൂമിയിൽ എന്നെ മിക്കവാറും മുടിച്ചിരിക്കുന്നു; 88നിന്റെ ദയെക്കു തക്കവണ്ണം എന്നെ ജീവിപ്പിക്കേണമേ; 89 യഹോവേ, നിന്റെ വചനം 90നിന്റെ വിശ്വസ്തത തലമുറതലമുറയോളം ഇരിക്കുന്നു; 91അവ ഇന്നുവരെ നിന്റെ നിയമപ്രകാരം നിലനില്ക്കുന്നു; 92നിന്റെ ന്യായപ്രമാണം എന്റെ പ്രമോദം ആയിരുന്നില്ലെങ്കിൽ 93ഞാൻ ഒരുനാളും നിന്റെ പ്രമാണങ്ങളെ മറക്കയില്ല; 94ഞാൻ നിനക്കുള്ളവനത്രെ; എന്നെ രക്ഷിക്കേണമേ; 95ദുഷ്ടന്മാർ എന്നെ നശിപ്പിപ്പാൻ പതിയിരിക്കുന്നു; 96സകലസമ്പൂൎത്തിക്കും ഞാൻ അവസാനം കണ്ടിരിക്കുന്നു; 97 നിന്റെ ന്യായപ്രമാണം എനിക്കു എത്രയോ പ്രിയം; 98നിന്റെ കല്പനകൾ എന്നെ എന്റെ ശത്രുക്കളെക്കാൾ ബുദ്ധിമാനാക്കുന്നു; 99നിന്റെ സാക്ഷ്യങ്ങൾ എന്റെ ധ്യാനമായിരിക്കകൊണ്ടു 100നിന്റെ പ്രമാണങ്ങളെ അനുസരിക്കയാൽ 101നിന്റെ വചനം പ്രമാണിക്കേണ്ടതിന്നു 102നീ എന്നെ ഉപദേശിച്ചിരിക്കയാൽ 103തിരുവചനം എന്റെ അണ്ണാക്കിന്നു എത്ര മധുരം! 104നിന്റെ പ്രമാണങ്ങളാൽ ഞാൻ വിവേകമുള്ളവനാകുന്നു. 105 നിന്റെ വചനം എന്റെ കാലിന്നു ദീപവും 106നിന്റെ നീതിയുള്ള വിധികളെ പ്രമാണിക്കുമെന്നു 107ഞാൻ മഹാകഷ്ടത്തിലായിരിക്കുന്നു; 108യഹോവേ, എന്റെ വായുടെ സ്വമേധാദാനങ്ങളിൽ പ്രസാദിക്കേണമേ; 109ഞാൻ പ്രാണത്യാഗം ചെയ്‌വാൻ എല്ലായ്പോഴും ഒരുങ്ങിയിരിക്കുന്നു; 110ദുഷ്ടന്മാർ എനിക്കു കണി വെച്ചിരിക്കുന്നു; 111ഞാൻ നിന്റെ സാക്ഷ്യങ്ങളെ ശാശ്വതാവകാശമാക്കിയിരിക്കുന്നു; 112നിന്റെ ചട്ടങ്ങളെ ഇടവിടാതെ എന്നേക്കും ആചരിപ്പാൻ 113 ഇരുമനസ്സുള്ളവരെ ഞാൻ വെറുക്കുന്നു; 114നീ എന്റെ മറവിടവും എന്റെ പരിചയും ആകുന്നു; 115എന്റെ ദൈവത്തിന്റെ കല്പനകളെ ഞാൻ പ്രമാണിക്കേണ്ടതിന്നു 116ഞാൻ ജീവിച്ചിരിക്കേണ്ടതിന്നു നിന്റെ വചനപ്രകാരം എന്നെ താങ്ങേണമേ; 117ഞാൻ രക്ഷപ്പെടേണ്ടതിന്നു എന്നെ താങ്ങേണമേ; 118നിന്റെ ചട്ടങ്ങളെ വിട്ടുപോകുന്നവരെ ഒക്കെയും നീ നിരസിക്കുന്നു; 119ഭൂമിയിലെ സകലദുഷ്ടന്മാരെയും നീ കീടത്തെപ്പോലെ നീക്കിക്കളയുന്നു; 120നിങ്കലുള്ള ഭയംനിമിത്തം എന്റെ ദേഹം രോമാഞ്ചം കൊള്ളുന്നു; 121 ഞാൻ നീതിയും ന്യായവും പ്രവൎത്തിക്കുന്നു; 122അടിയന്റെ നന്മെക്കുവേണ്ടി ഉത്തരവാദി ആയിരിക്കേണമേ; 123എന്റെ കണ്ണു നിന്റെ രക്ഷയെയും 124നിന്റെ ദയക്കു തക്കവണ്ണം അടിയനോടു പ്രവൎത്തിച്ചു 125ഞാൻ നിന്റെ ദാസൻ ആകുന്നു; 126യഹോവേ, ഇതു നിനക്കു പ്രവൎത്തിപ്പാനുള്ള സമയമാകുന്നു; 127അതുകൊണ്ടു നിന്റെ കല്പനകൾ 128ആകയാൽ നിന്റെ സകലപ്രമാണങ്ങളും ഒത്തതെന്നു എണ്ണി, 129 നിന്റെ സാക്ഷ്യങ്ങൾ അതിശയകരമാകയാൽ 130നിന്റെ വചനങ്ങളുടെ വികാശനം പ്രകാശപ്രദം ആകുന്നു; 131നിന്റെ കല്പനകൾക്കായി വാഞ്ഛിക്കയാൽ 132തിരുനാമത്തെ സ്നേഹിക്കുന്നവൎക്കു ചെയ്യുന്നതുപോലെ 133എന്റെ കാലടികളെ നിന്റെ വചനത്തിൽ സ്ഥിരമാക്കേണമേ; 134മനുഷ്യന്റെ പീഡനത്തിൽനിന്നു എന്നെ വിടുവിക്കേണമേ; 135അടിയന്റെമേൽ നിന്റെ മുഖം പ്രകാശിപ്പിച്ചു 136അവർ നിന്റെ ന്യായപ്രമാണത്തെ അനുസരിക്കായ്കകൊണ്ടു 137 യഹോവേ, നീ നീതിമാനാകുന്നു; 138നീ നീതിയോടും അത്യന്തവിശ്വസ്തതയോടും കൂടെ 139എന്റെ വൈരികൾ തിരുവചനങ്ങളെ മറക്കുന്നതുകൊണ്ടു 140നിന്റെ വചനം അതിവിശുദ്ധമാകുന്നു; 141ഞാൻ അല്പനും നിന്ദിതനും ആകുന്നു; 142നിന്റെ നീതി ശാശ്വതനീതിയും 143കഷ്ടവും സങ്കടവും എന്നെ പിടിച്ചിരിക്കുന്നു; 144നിന്റെ സാക്ഷ്യങ്ങൾ എന്നേക്കും നീതിയുള്ളവ; 145 ഞാൻ പൂൎണ്ണഹൃദയത്തോടെ വിളിച്ചപേക്ഷിക്കുന്നു; എനിക്കു ഉത്തരം അരുളേണമേ; 146ഞാൻ നിന്നെ വിളിച്ചപേക്ഷിക്കുന്നു; എന്നെ രക്ഷിക്കേണമേ; 147ഞാൻ ഉദയത്തിന്നു മുമ്പെ എഴുന്നേറ്റു പ്രാൎത്ഥിക്കുന്നു; 148തിരുവചനം ധ്യാനിക്കേണ്ടതിന്നു 149നിന്റെ ദയക്കു തക്കവണ്ണം എന്റെ അപേക്ഷ കേൾക്കേണമേ; 150ദുഷ്ടതയെ പിന്തുടരുന്നവർ സമീപിച്ചിരിക്കുന്നു; 151യഹോവേ, നീ സമീപസ്ഥനാകുന്നു; 152നിന്റെ സാക്ഷ്യങ്ങളെ നീ എന്നേക്കും സ്ഥാപിച്ചിരിക്കുന്നു. 153 എന്റെ അരിഷ്ടത കടാക്ഷിച്ചു എന്നെ വിടുവിക്കേണമേ; 154എന്റെ വ്യവഹാരം നടത്തി എന്നെ വീണ്ടെടുക്കേണമേ; 155രക്ഷ ദുഷ്ടന്മാരോടു അകന്നിരിക്കുന്നു; 156യഹോവേ, നിന്റെ കരുണ വലിയതാകുന്നു; 157എന്നെ ഉപദ്രവിക്കുന്നവരും എന്റെ വൈരികളും വളരെയാകുന്നു; 158ഞാൻ ദ്രോഹികളെ കണ്ടു വ്യസനിച്ചു; 159നിന്റെ പ്രമാണങ്ങൾ എനിക്കു എത്ര പ്രിയം എന്നു കണ്ടു, 160നിന്റെ വചനത്തിന്റെ സാരം സത്യം തന്നേ; 161 പ്രഭുക്കന്മാർ വെറുതെ എന്നെ ഉപദ്രവിക്കുന്നു; 162വലിയ കൊള്ള കണ്ടുകിട്ടിയവനെപ്പോലെ 163ഞാൻ ഭോഷ്കു പകെച്ചു വെറുക്കുന്നു; 164നിന്റെ നീതിയുള്ള വിധികൾനിമിത്തം 165നിന്റെ ന്യായപ്രമാണത്തോടു പ്രിയം ഉള്ളവൎക്കു മഹാസമാധാനം ഉണ്ടു; 166യഹോവേ, ഞാൻ നിന്റെ രക്ഷയിൽ പ്രത്യാശ വെക്കുന്നു; 167എന്റെ മനസ്സു നിന്റെ സാക്ഷ്യങ്ങളെ പ്രമാണിക്കുന്നു; 168ഞാൻ നിന്റെ പ്രമാണങ്ങളെയും സാക്ഷ്യങ്ങളെയും പ്രമാണിക്കുന്നു; 169 യഹോവേ, എന്റെ നിലവിളി തിരുസന്നിധിയിൽ വരുമാറാകട്ടെ; 170എന്റെ യാചന തിരുസന്നിധിയിൽ വരുമാറാകട്ടെ; 171നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരുന്നതുകൊണ്ടു 172നിന്റെ കല്പനകൾ ഒക്കെയും നീതിയായിരിക്കയാൽ 173നിന്റെ കല്പനകളെ ഞാൻ തിരഞ്ഞെടുത്തിരിക്കയാൽ 174യഹോവേ, ഞാൻ നിന്റെ രക്ഷെക്കായി വാഞ്ഛിക്കുന്നു; 175നിന്നെ സ്തുതിക്കേണ്ടതിന്നു എന്റെ പ്രാണൻ ജീവിച്ചിരിക്കട്ടെ; 176കാണാതെപോയ ആടുപോലെ ഞാൻ തെറ്റിപ്പോയിരിക്കുന്നു;