1യഹോവെക്കു സ്തോത്രം ചെയ്‌വിൻ;
2യഹോവ വൈരിയുടെ കയ്യിൽനിന്നു വീണ്ടെടുക്കയും
3ദേശങ്ങളിൽനിന്നു കൂട്ടിച്ചേൎക്കയും ചെയ്തവരായ
4അവർ മരുഭൂമിയിൽ ജനസഞ്ചാരമില്ലാത്ത വഴിയിൽ ഉഴന്നുനടന്നു;
5അവർ വിശന്നും ദാഹിച്ചും ഇരുന്നു;
6അവർ തങ്ങളുടെ കഷ്ടതയിൽ യഹോവയോടു നിലവിളിച്ചു;
7അവർ പാൎപ്പാൻ തക്ക പട്ടണത്തിൽ ചെല്ലേണ്ടതിന്നു
8അവർ യഹോവയെ അവന്റെ നന്മയെചൊല്ലിയും
9അവൻ ആൎത്തിയുള്ളവന്നു തൃപ്തിവരുത്തുകയും
10ദൈവത്തിന്റെ വചനങ്ങളോടു മത്സരിക്കയും
11അരിഷ്ടതയാലും ഇരുമ്പുചങ്ങലയാലും ബന്ധിക്കപ്പെട്ടവർ -¶
12അവരുടെ ഹൃദയത്തെ അവൻ കഷ്ടതകൊണ്ടു താഴ്ത്തി;
13അവർ തങ്ങളുടെ കഷ്ടതയിൽ യഹോവയോടു നിലവിളിച്ചു;
14അവൻ അവരെ ഇരുട്ടിൽനിന്നും അന്ധതമസ്സിൽനിന്നും പുറപ്പെടുവിച്ചു;
15അവർ യഹോവയെ, അവന്റെ നന്മയെ ചൊല്ലിയും
16അവൻ താമ്രകതകുകളെ തകൎത്തു,
17ഭോഷന്മാർ തങ്ങളുടെ ലംഘനങ്ങൾ ഹേതുവായും
18അവൎക്കു സകലവിധ ഭക്ഷണത്തോടും വെറുപ്പുതോന്നി;
19അവർ തങ്ങളുടെ കഷ്ടതയിൽ യഹോവയോടു നിലവിളിച്ചു;
20അവൻ തന്റെ വചനത്തെ അയച്ചു അവരെ സൌഖ്യമാക്കി;
21അവർ യഹോവയെ അവന്റെ നന്മയെചൊല്ലിയും
22അവർ സ്തോത്രയാഗങ്ങളെ കഴിക്കയും
23കപ്പൽ കയറി സമുദ്രത്തിൽ ഓടിയവർ,
24അവർ യഹോവയുടെ പ്രവൃത്തികളെയും
25അവൻ കല്പിച്ചു കൊടുങ്കാറ്റു അടിപ്പിച്ചു,
26അവർ ആകാശത്തിലേക്കു ഉയൎന്നു,
27അവർ മത്തനെപ്പോലെ തുള്ളി ചാഞ്ചാടിനടന്നു;
28അവർ തങ്ങളുടെ കഷ്ടതയിൽ യഹോവയോടു നിലവിളിച്ചു;
29അവൻ കൊടുങ്കാറ്റിനെ ശാന്തമാക്കി; തിരമാലകൾ അടങ്ങി.¶
30ശാന്തത വന്നതുകൊണ്ടു അവർ സന്തോഷിച്ചു;
31അവർ യഹോവയെ അവന്റെ നന്മയെ ചൊല്ലിയും
32അവർ ജനത്തിന്റെ സഭയിൽ അവനെ പുകഴ്ത്തുകയും
33നിവാസികളുടെ ദുഷ്ടതനിമിത്തം
34നീരുറവുകളെ വരണ്ട നിലവും
35അവൻ മരുഭൂമിയെ ജലതടാകവും
36വിശന്നവരെ അവൻ അവിടെ പാൎപ്പിച്ചു;
37മുന്തിരിത്തോട്ടം നട്ടുണ്ടാക്കുകയും
38അവൻ അനുഗ്രഹിച്ചിട്ടു അവർ അത്യന്തം പെരുകി;
39പീഡനവും കഷ്ടതയും സങ്കടവും ഹേതുവായി
40അവൻ പ്രഭുക്കന്മാരുടെമേൽ നിന്ദ പകരുകയും
41അവൻ ദരിദ്രനെ പീഡയിൽനിന്നു ഉയൎത്തി
42നേരുള്ളവർ ഇതു കണ്ടു സന്തോഷിക്കും;
43ജ്ഞാനമുള്ളവർ ഇവയെ ശ്രദ്ധിക്കും;