1യഹോവെക്കു സ്തോത്രം ചെയ്‌വിൻ; 2യഹോവ വൈരിയുടെ കയ്യിൽനിന്നു വീണ്ടെടുക്കയും 3ദേശങ്ങളിൽനിന്നു കൂട്ടിച്ചേൎക്കയും ചെയ്തവരായ 4അവർ മരുഭൂമിയിൽ ജനസഞ്ചാരമില്ലാത്ത വഴിയിൽ ഉഴന്നുനടന്നു; 5അവർ വിശന്നും ദാഹിച്ചും ഇരുന്നു; 6അവർ തങ്ങളുടെ കഷ്ടതയിൽ യഹോവയോടു നിലവിളിച്ചു; 7അവർ പാൎപ്പാൻ തക്ക പട്ടണത്തിൽ ചെല്ലേണ്ടതിന്നു 8അവർ യഹോവയെ അവന്റെ നന്മയെചൊല്ലിയും 9അവൻ ആൎത്തിയുള്ളവന്നു തൃപ്തിവരുത്തുകയും 10ദൈവത്തിന്റെ വചനങ്ങളോടു മത്സരിക്കയും 11അരിഷ്ടതയാലും ഇരുമ്പുചങ്ങലയാലും ബന്ധിക്കപ്പെട്ടവർ -¶ 12അവരുടെ ഹൃദയത്തെ അവൻ കഷ്ടതകൊണ്ടു താഴ്ത്തി; 13അവർ തങ്ങളുടെ കഷ്ടതയിൽ യഹോവയോടു നിലവിളിച്ചു; 14അവൻ അവരെ ഇരുട്ടിൽനിന്നും അന്ധതമസ്സിൽനിന്നും പുറപ്പെടുവിച്ചു; 15അവർ യഹോവയെ, അവന്റെ നന്മയെ ചൊല്ലിയും 16അവൻ താമ്രകതകുകളെ തകൎത്തു, 17ഭോഷന്മാർ തങ്ങളുടെ ലംഘനങ്ങൾ ഹേതുവായും 18അവൎക്കു സകലവിധ ഭക്ഷണത്തോടും വെറുപ്പുതോന്നി; 19അവർ തങ്ങളുടെ കഷ്ടതയിൽ യഹോവയോടു നിലവിളിച്ചു; 20അവൻ തന്റെ വചനത്തെ അയച്ചു അവരെ സൌഖ്യമാക്കി; 21അവർ യഹോവയെ അവന്റെ നന്മയെചൊല്ലിയും 22അവർ സ്തോത്രയാഗങ്ങളെ കഴിക്കയും 23കപ്പൽ കയറി സമുദ്രത്തിൽ ഓടിയവർ, 24അവർ യഹോവയുടെ പ്രവൃത്തികളെയും 25അവൻ കല്പിച്ചു കൊടുങ്കാറ്റു അടിപ്പിച്ചു, 26അവർ ആകാശത്തിലേക്കു ഉയൎന്നു, 27അവർ മത്തനെപ്പോലെ തുള്ളി ചാഞ്ചാടിനടന്നു; 28അവർ തങ്ങളുടെ കഷ്ടതയിൽ യഹോവയോടു നിലവിളിച്ചു; 29അവൻ കൊടുങ്കാറ്റിനെ ശാന്തമാക്കി; തിരമാലകൾ അടങ്ങി.¶ 30ശാന്തത വന്നതുകൊണ്ടു അവർ സന്തോഷിച്ചു; 31അവർ യഹോവയെ അവന്റെ നന്മയെ ചൊല്ലിയും 32അവർ ജനത്തിന്റെ സഭയിൽ അവനെ പുകഴ്ത്തുകയും 33നിവാസികളുടെ ദുഷ്ടതനിമിത്തം 34നീരുറവുകളെ വരണ്ട നിലവും 35അവൻ മരുഭൂമിയെ ജലതടാകവും 36വിശന്നവരെ അവൻ അവിടെ പാൎപ്പിച്ചു; 37മുന്തിരിത്തോട്ടം നട്ടുണ്ടാക്കുകയും 38അവൻ അനുഗ്രഹിച്ചിട്ടു അവർ അത്യന്തം പെരുകി; 39പീഡനവും കഷ്ടതയും സങ്കടവും ഹേതുവായി 40അവൻ പ്രഭുക്കന്മാരുടെമേൽ നിന്ദ പകരുകയും 41അവൻ ദരിദ്രനെ പീഡയിൽനിന്നു ഉയൎത്തി 42നേരുള്ളവർ ഇതു കണ്ടു സന്തോഷിക്കും; 43ജ്ഞാനമുള്ളവർ ഇവയെ ശ്രദ്ധിക്കും;