1എൻ മനമേ, യഹോവയെ വാഴ്ത്തുക;
2വസ്ത്രം ധരിക്കുമ്പോലെ നീ പ്രകാശത്തെ ധരിക്കുന്നു;
3അവൻ തന്റെ മാളികകളുടെ തുലാങ്ങളെ വെള്ളത്തിന്മേൽ നിരത്തുന്നു;
4അവൻ കാറ്റുകളെ തന്റെ ദൂതന്മാരും അഗ്നിജ്വാലയെ തന്റെ ശുശ്രൂഷകന്മാരും ആക്കുന്നു.¶
5അവൻ ഭൂമിയെ അതൊരിക്കലും ഇളകിപ്പോകാതവണ്ണം
6നീ അതിനെ വസ്ത്രംകൊണ്ടെന്നപോലെ ആഴികൊണ്ടു മൂടി;
7അവ നിന്റെ ശാസനയാൽ ഓടിപ്പോയി;
8മലകൾ പൊങ്ങി, താഴ്വരകൾ താണു -
9ഭൂമിയെ മൂടുവാൻ മടങ്ങിവരാതിരിക്കേണ്ടതിന്നു
10അവൻ ഉറവുകളെ താഴ്വരകളിലേക്കു ഒഴുക്കുന്നു;
11അവയിൽനിന്നു വയലിലെ സകലമൃഗങ്ങളും കുടിക്കുന്നു;
12അവയുടെ തീരങ്ങളിൽ ആകാശത്തിലെ പറവകൾ വസിക്കയും
13അവൻ തന്റെ മാളികകളിൽ നിന്നു മലകളെ നനെക്കുന്നു;
14അവൻ മൃഗങ്ങൾക്കു പുല്ലും
15അവൻ ഭൂമിയിൽനിന്നു ആഹാരവും
16യഹോവയുടെ വൃക്ഷങ്ങൾക്കു തൃപ്തിവരുന്നു;
17അവിടെ പക്ഷികൾ കൂടുണ്ടാക്കുന്നു;
18ഉയൎന്നമലകൾ കാട്ടാടുകൾക്കും
19അവൻ കാലനിൎണ്ണയത്തിന്നായി ചന്ദ്രനെ നിയമിച്ചു;
20നീ ഇരുട്ടു വരുത്തുന്നു; രാത്രി ഉണ്ടാകുന്നു;
21ബാലസിംഹങ്ങൾ ഇരെക്കായി അലറുന്നു;
22സൂൎയ്യൻ ഉദിക്കുമ്പോൾ അവ മടങ്ങുന്നു;
23മനുഷ്യൻ തന്റെ പണിക്കു പുറപ്പെടുന്നു;
24യഹോവേ, നിന്റെ പ്രവൃത്തികൾ എത്ര പെരുകിയിരിക്കുന്നു!
25വലിപ്പവും വിസ്താരവും ഉള്ള സമുദ്രം അതാ കിടക്കുന്നു!
26അതിൽ കപ്പലുകൾ ഓടുന്നു;
27തക്കസമയത്തു തീൻ കിട്ടേണ്ടതിന്നു
28നീ കൊടുക്കുന്നതിനെ അവ പെറുക്കുന്നു
29തിരുമുഖത്തെ മറെക്കുമ്പോൾ അവ ഭ്രമിച്ചു പോകുന്നു;
30നീ നിന്റെ ശ്വാസം അയക്കുമ്പോൾ അവ സൃഷ്ടിക്കപ്പെടുന്നു;
31യഹോവയുടെ മഹത്വം എന്നേക്കും നില്ക്കുമാറാകട്ടെ;
32അവൻ ഭൂമിയെ നോക്കുന്നു, അതു വിറെക്കുന്നു;
33എന്റെ ആയുഷ്കാലത്തൊക്കെയും ഞാൻ യഹോവെക്കു പാടും;
34എന്റെ ധ്യാനം അവന്നു പ്രസാദകരമായിരിക്കട്ടെ;
35പാപികൾ ഭൂമിയിൽനിന്നു മുടിഞ്ഞുപോകട്ടെ;