1ലെമൂവേൽരാജാവിന്റെ വചനങ്ങൾ; അവന്റെ അമ്മ അവന്നു ഉപദേശിച്ചു കൊടുത്ത അരുളപ്പാടു.¶ 2മകനേ, എന്തു? ഞാൻ പ്രസവിച്ച മകനേ എന്തു? 3സ്ത്രീകൾക്കു നിന്റെ ബലത്തെയും 4വീഞ്ഞു കുടിക്കുന്നതു രാജാക്കന്മാൎക്കു കൊള്ളരുതു; 5അവർ കുടിച്ചിട്ടു നിയമം മറന്നുപോകുവാനും 6നശിക്കുമാറായിരിക്കുന്നവന്നു മദ്യവും 7അവൻ കുടിച്ചിട്ടു തന്റെ ദാരിദ്ൎയ്യം മറക്കയും 8ഊമന്നു വേണ്ടി നിന്റെ വായ് തുറക്ക; 9നിന്റെ വായ് തുറന്നു നീതിയോടെ ന്യായം വിധിക്ക; 10സാമൎത്ഥ്യമുള്ള ഭാൎയ്യയെ ആൎക്കു കിട്ടും? 11ഭൎത്താവിന്റെ ഹൃദയം അവളെ വിശ്വസിക്കുന്നു; 12അവൾ തന്റെ ആയുഷ്കാലമൊക്കെയും 13അവൾ ആട്ടുരോമവും ചണവും സമ്പാദിച്ചു 14അവൾ കച്ചവടക്കപ്പൽപോലെയാകുന്നു; 15അവൾ നന്നരാവിലെ എഴുന്നേറ്റു, വീട്ടിലുള്ളവൎക്കു ആഹാരവും 16അവൾ ഒരു നിലത്തിന്മേൽ ദൃഷ്ടിവെച്ചു അതു മേടിക്കുന്നു; 17അവൾ ബലംകൊണ്ടു അര മുറക്കുകയും 18തന്റെ വ്യാപാരം ആദായമുള്ളതെന്നു അവൾ ഗ്രഹിക്കുന്നു; 19അവൾ വിടുത്തലെക്കു കൈ നീട്ടുന്നു; 20അവൾ തന്റെ കൈ എളിയവൎക്കു തുറക്കുന്നു; 21തന്റെ വീട്ടുകാരെച്ചൊല്ലി അവൾ ഹിമത്തെ പേടിക്കുന്നില്ല; 22അവൾ തനിക്കു പരവതാനി ഉണ്ടാക്കുന്നു; 23ദേശത്തിലെ മൂപ്പന്മാരോടുകൂടെ ഇരിക്കുമ്പോൾ 24അവൾ ശണവസ്ത്രം ഉണ്ടാക്കി വില്ക്കുന്നു; 25ബലവും മഹിമയും അവളുടെ ഉടുപ്പു; 26അവൾ ജ്ഞാനത്തോടെ വായ് തുറക്കുന്നു; 27വീട്ടുകാരുടെ പെരുമാറ്റം അവൾ സൂക്ഷിച്ചുനോക്കുന്നു; 28അവളുടെ മക്കൾ എഴുന്നേറ്റു അവളെ ഭാഗ്യവതി എന്നു പുകഴ്ത്തുന്നു; 29അനേകം തരുണികൾ സാമൎത്ഥ്യം കാണിച്ചിട്ടുണ്ടു; 30ലാവണ്യം വ്യാജവും സൌന്ദൎയ്യം വ്യൎത്ഥവും ആകുന്നു; 31അവളുടെ കൈകളുടെ ഫലം അവൾക്കു കൊടുപ്പിൻ;