1ശലോമോന്റെ ഉത്തമഗീതം. 2അവൻ തന്റെ അധരങ്ങളാൽ എന്നെ ചുംബിക്കട്ടെ; നിന്റെ പ്രേമം വീഞ്ഞിലും രസകരമാകുന്നു.¶ 3നിന്റെ തൈലം സൌരഭ്യമായതു; 4നിന്റെ പിന്നാലെ എന്നെ വലിക്ക; നാം ഓടിപ്പോക; 5യെരൂശലേംപുത്രിമാരേ, ഞാൻ കറുത്തവൾ എങ്കിലും 6എനിക്കു ഇരുൾനിറം പറ്റിയിരിക്കയാലും 7എന്റെ പ്രാണപ്രിയനേ, പറഞ്ഞുതരിക: 8സ്ത്രീകളിൽ അതിസുന്ദരിയേ, നീ അറിയുന്നില്ലെങ്കിൽ 9എന്റെ പ്രിയേ, ഫറവോന്റെ രഥത്തിന്നു കെട്ടുന്ന 10നിന്റെ കവിൾത്തടങ്ങൾ രത്നാവലികൊണ്ടും 11ഞങ്ങൾ നിനക്കു വെള്ളിമണികളോടു കൂടിയ 12രാജാവു ഭക്ഷണത്തിന്നിരിക്കുമ്പോൾ 13എന്റെ പ്രിയൻ എനിക്കു സ്തനങ്ങളുടെ മദ്ധ്യേ 14എന്റെ പ്രിയൻ എനിക്കു ഏൻഗെദി മുന്തിരിത്തോട്ടങ്ങളിലെ 15എന്റെ പ്രിയേ, നീ സുന്ദരി, നീ സുന്ദരി തന്നേ; 16എന്റെ പ്രിയനേ, നീ സുന്ദരൻ, നീ മനോഹരൻ; 17നമ്മുടെ വീട്ടിന്റെ ഉത്തരം ദേവദാരുവും