1നീ അധിപതിയോടുകൂടെ ഭക്ഷണത്തിന്നു ഇരിക്കുമ്പോൾ നിന്റെ മുമ്പിൽ ഇരിക്കുന്നവൻ ആരെന്നു കരുതിക്കൊൾക.¶
2നീ ഭോജനപ്രിയൻ ആകുന്നുവെങ്കിൽ
3അവന്റെ സ്വാദുഭോജനങ്ങളെ കൊതിക്കരുതു;
4ധനവാനാകേണ്ടതിന്നു പണിപ്പെടരുതു;
5നിന്റെ ദൃഷ്ടി ധനത്തിന്മേൽ പതിക്കുന്നതു എന്തിന്നു?
6കണ്ണുകടിയുള്ളവന്റെ അപ്പം തിന്നരുതു;
7അവൻ തന്റെ മനസ്സിൽ കണക്കു കൂട്ടുന്നതുപോലെ ആകുന്നു;
8നീ തിന്ന കഷണം ഛൎദ്ദിച്ചുപോകും;
9ഭോഷൻ കേൾക്കെ നീ സംസാരിക്കരുതു;
10പണ്ടേയുള്ള അതിർ നീക്കരുതു;
11അവരുടെ പ്രതികാരകൻ ബലവാനല്ലോ;
12നിന്റെ ഹൃദയം പ്രബോധനത്തിന്നും
13ബാലന്നു ശിക്ഷ കൊടുക്കാതിരിക്കരുതു;
14വടികൊണ്ടു അവനെ അടിക്കുന്നതിനാൽ
15മകനേ, നിന്റെ ഹൃദയം ജ്ഞാനത്തെ പഠിച്ചാൽ
16നിന്റെ അധരം നേർ സംസാരിച്ചാൽ
17നിന്റെ ഹൃദയം പാപികളോടു അസൂയപ്പെടരുതു;
18ഒരു പ്രതിഫലം ഉണ്ടാകും നിശ്ചയം;
19മകനേ, കേട്ടു ജ്ഞാനം പഠിക്ക;
20നീ വീഞ്ഞു കുടിക്കുന്നവരുടെ കൂട്ടത്തിലും
21കുടിയനും അതിഭക്ഷകനും ദരിദ്രരായ്തീരും;
22നിന്നെ ജനിപ്പിച്ച അപ്പന്റെ വാക്കു കേൾക്ക;
23നീ സത്യം വില്ക്കയല്ല വാങ്ങുകയത്രേ വേണ്ടതു;
24നീതിമാന്റെ അപ്പൻ ഏറ്റവും ആനന്ദിക്കും;
25നിന്റെ അമ്മയപ്പന്മാർ സന്തോഷിക്കട്ടെ;
26മകനേ, നിന്റെ ഹൃദയം എനിക്കു തരിക;
27വേശ്യാസ്ത്രീ ആഴമുള്ള കുഴിയും
28അവൾ പിടിച്ചുപറിക്കാരനെപ്പോലെ പതിയിരിക്കുന്നു;
29ആൎക്കു കഷ്ടം, ആൎക്കു സങ്കടം, ആൎക്കു കലഹം?
30വീഞ്ഞു കുടിച്ചുകൊണ്ടു നേരം വൈകിക്കുന്നവൎക്കും
31വീഞ്ഞു ചുവന്നു പാത്രത്തിൽ തിളങ്ങുന്നതും
32ഒടുക്കം അതു സൎപ്പംപോലെ കടിക്കും;
33നിന്റെ കണ്ണു പരസ്ത്രീകളെ നോക്കും;
34നീ നടുക്കടലിൽ ശയിക്കുന്നവനെപ്പോലെയും
35അവർ എന്നെ അടിച്ചു എനിക്കു നൊന്തില്ല;