1നീ അധിപതിയോടുകൂടെ ഭക്ഷണത്തിന്നു ഇരിക്കുമ്പോൾ നിന്റെ മുമ്പിൽ ഇരിക്കുന്നവൻ ആരെന്നു കരുതിക്കൊൾക.¶ 2നീ ഭോജനപ്രിയൻ ആകുന്നുവെങ്കിൽ 3അവന്റെ സ്വാദുഭോജനങ്ങളെ കൊതിക്കരുതു; 4ധനവാനാകേണ്ടതിന്നു പണിപ്പെടരുതു; 5നിന്റെ ദൃഷ്ടി ധനത്തിന്മേൽ പതിക്കുന്നതു എന്തിന്നു? 6കണ്ണുകടിയുള്ളവന്റെ അപ്പം തിന്നരുതു; 7അവൻ തന്റെ മനസ്സിൽ കണക്കു കൂട്ടുന്നതുപോലെ ആകുന്നു; 8നീ തിന്ന കഷണം ഛൎദ്ദിച്ചുപോകും; 9ഭോഷൻ കേൾക്കെ നീ സംസാരിക്കരുതു; 10പണ്ടേയുള്ള അതിർ നീക്കരുതു; 11അവരുടെ പ്രതികാരകൻ ബലവാനല്ലോ; 12നിന്റെ ഹൃദയം പ്രബോധനത്തിന്നും 13ബാലന്നു ശിക്ഷ കൊടുക്കാതിരിക്കരുതു; 14വടികൊണ്ടു അവനെ അടിക്കുന്നതിനാൽ 15മകനേ, നിന്റെ ഹൃദയം ജ്ഞാനത്തെ പഠിച്ചാൽ 16നിന്റെ അധരം നേർ സംസാരിച്ചാൽ 17നിന്റെ ഹൃദയം പാപികളോടു അസൂയപ്പെടരുതു; 18ഒരു പ്രതിഫലം ഉണ്ടാകും നിശ്ചയം; 19മകനേ, കേട്ടു ജ്ഞാനം പഠിക്ക; 20നീ വീഞ്ഞു കുടിക്കുന്നവരുടെ കൂട്ടത്തിലും 21കുടിയനും അതിഭക്ഷകനും ദരിദ്രരായ്തീരും; 22നിന്നെ ജനിപ്പിച്ച അപ്പന്റെ വാക്കു കേൾക്ക; 23നീ സത്യം വില്ക്കയല്ല വാങ്ങുകയത്രേ വേണ്ടതു; 24നീതിമാന്റെ അപ്പൻ ഏറ്റവും ആനന്ദിക്കും; 25നിന്റെ അമ്മയപ്പന്മാർ സന്തോഷിക്കട്ടെ; 26മകനേ, നിന്റെ ഹൃദയം എനിക്കു തരിക; 27വേശ്യാസ്ത്രീ ആഴമുള്ള കുഴിയും 28അവൾ പിടിച്ചുപറിക്കാരനെപ്പോലെ പതിയിരിക്കുന്നു; 29ആൎക്കു കഷ്ടം, ആൎക്കു സങ്കടം, ആൎക്കു കലഹം? 30വീഞ്ഞു കുടിച്ചുകൊണ്ടു നേരം വൈകിക്കുന്നവൎക്കും 31വീഞ്ഞു ചുവന്നു പാത്രത്തിൽ തിളങ്ങുന്നതും 32ഒടുക്കം അതു സൎപ്പംപോലെ കടിക്കും; 33നിന്റെ കണ്ണു പരസ്ത്രീകളെ നോക്കും; 34നീ നടുക്കടലിൽ ശയിക്കുന്നവനെപ്പോലെയും 35അവർ എന്നെ അടിച്ചു എനിക്കു നൊന്തില്ല;