1വീഞ്ഞു പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു; അതിനാൽ ചാഞ്ചാടി നടക്കുന്ന ആരും ജ്ഞാനിയാകയില്ല.¶
2രാജാവിന്റെ ഭീഷണം സിംഹഗൎജ്ജനംപോലെ;
3വ്യവഹാരം ഒഴിഞ്ഞിരിക്കുന്നതു പുരുഷന്നു മാനം;
4മടിയൻ ശീതംനിമിത്തം ഉഴാതിരിക്കുന്നു;
5മനുഷ്യന്റെ ഹൃദയത്തിലെ ആലോചന ആഴമുള്ള വെള്ളം;
6മിക്ക മനുഷ്യരും തങ്ങളോടു ദയാലുവായ ഒരുത്തനെ കാണും;
7പരമാൎത്ഥതയിൽ നടക്കുന്നവൻ നീതിമാൻ;
8ന്യായാസനത്തിൽ ഇരിക്കുന്ന രാജാവു
9ഞാൻ എന്റെ ഹൃദയത്തെ ശുദ്ധീകരിച്ചു
10രണ്ടുതരം തൂക്കവും രണ്ടുതരം അളവും
11ബാല്യത്തിലെ ക്രിയകളാൽ തന്നേ ഒരുത്തന്റെ പ്രവൃത്തി
12കേൾക്കുന്ന ചെവി, കാണുന്ന കണ്ണു,
13ദരിദ്രനാകാതെയിരിക്കേണ്ടതിന്നു നിദ്രാപ്രിയനാകരുതു;
14വിലെക്കു വാങ്ങുന്നവൻ ചീത്തചീത്ത എന്നു പറയുന്നു;
15പൊന്നും അനവധി മുത്തുകളും ഉണ്ടല്ലോ;
16അന്യന്നു വേണ്ടി ജാമ്യം നില്ക്കുന്നവന്റെ വസ്ത്രം എടുത്തുകൊൾക;
17വ്യാജത്താൽ നേടിയ ആഹാരം മനുഷ്യന്നു മധുരം;
18ഉദ്ദേശങ്ങൾ ആലോചനകൊണ്ടു സാധിക്കുന്നു;
19നുണയനായി നടക്കുന്നവൻ രഹസ്യം വെളിപ്പെടുത്തുന്നു;
20ആരെങ്കിലും അപ്പനെയോ അമ്മയെയോ ദുഷിച്ചാൽ
21ഒരു അവകാശം ആദിയിൽ ബദ്ധപ്പെട്ടു കൈവശമാക്കാം;
22ഞാൻ ദോഷത്തിന്നു പ്രതികാരം ചെയ്യുമെന്നു നീ പറയരുതു;
23രണ്ടുതരം തൂക്കം യഹോവെക്കു വെറുപ്പു;
24മനുഷ്യന്റെ ഗതികൾ യഹോവയാൽ നിയമിക്കപ്പെടുന്നു;
25“ഇതു നിവേദിതം” എന്നു തത്രപ്പെട്ടു നേരുന്നതും
26ജ്ഞാനമുള്ള രാജാവു ദുഷ്ടന്മാരെ പേറ്റിക്കളയുന്നു;
27മനുഷ്യന്റെ ആത്മാവു യഹോവയുടെ ദീപം;
28ദയയും വിശ്വസ്തതയും രാജാവിനെ കാക്കുന്നു;
29യൌവനക്കാരുടെ ശക്തി അവരുടെ പ്രശംസ;
30ഉദരത്തിന്റെ അറകളിലേക്കു ചെല്ലുന്ന തല്ലും