1കൂട്ടംവിട്ടു നടക്കുന്നവൻ സ്വേച്ഛയെ അന്വേഷിക്കുന്നു; സകലജ്ഞാനത്തോടും അവൻ കയൎക്കുന്നു.¶ 2തന്റെ മനസ്സു വെളിപ്പെടുത്തുന്നതിൽ അല്ലാതെ 3ദുഷ്ടനോടുകൂടെ അപമാനവും 4മനുഷ്യന്റെ വായിലെ വാക്കു ആഴമുള്ള വെള്ളവും 5നീതിമാനെ ന്യായവിസ്താരത്തിൽ തോല്പിക്കേണ്ടതിന്നു 6മൂഢന്റെ അധരങ്ങൾ വഴക്കിന്നു ഇടയാക്കുന്നു; 7മൂഢന്റെ വായ് അവന്നു നാശം; 8ഏഷണിക്കാരന്റെ വാക്കു സ്വാദുഭോജനംപോലെയിരിക്കുന്നു; 9വേലയിൽ മടിയനായവൻ 10യഹോവയുടെ നാമം ബലമുള്ള ഗോപുരം; 11ധനവാന്നു തന്റെ സമ്പത്തു ഉറപ്പുള്ള പട്ടണം; 12നാശത്തിന്നു മുമ്പെ മനുഷ്യന്റെ ഹൃദയം നിഗളിക്കുന്നു; 13കേൾക്കുംമുമ്പെ ഉത്തരം പറയുന്നവന്നു 14പുരുഷന്റെ ധീരത അവന്റെ ദീനത്തെ സഹിക്കും; 15ബുദ്ധിമാന്റെ ഹൃദയം പരിജ്ഞാനം സമ്പാദിക്കുന്നു; 16മനുഷ്യൻ വെക്കുന്ന കാഴ്ചയാൽ അവന്നു പ്രവേശനം കിട്ടും; 17തന്റെ അന്യായം ആദ്യം ബോധിപ്പിക്കുന്നവൻ നീതിമാൻ എന്നു തോന്നും; 18ചീട്ടു തൎക്കങ്ങളെ തീൎക്കയും 19ദ്രോഹിക്കപ്പെട്ട സഹോദരൻ ഉറപ്പുള്ള പട്ടണത്തെക്കാൾ ദുൎജ്ജയനാകുന്നു; 20വായുടെ ഫലത്താൽ മനുഷ്യന്റെ ഉദരം നിറയും; 21മരണവും ജീവനും നാവിന്റെ അധികാരത്തിൽ ഇരിക്കുന്നു; 22ഭാൎയ്യയെ കിട്ടുന്നവന്നു നന്മ കിട്ടുന്നു; 23ദരിദ്രൻ യാചനാരീതിയിൽ സംസാരിക്കുന്നു; 24വളരെ സ്നേഹിതന്മാരുള്ള മനുഷ്യന്നു നാശം വരും;