1കലഹത്തോടുകൂടി ഒരു വീടു നിറയെ യാഗഭോജനത്തിലും സ്വസ്ഥതയോടുകൂടി ഒരു കഷണം ഉണങ്ങിയ അപ്പം ഏറ്റവും നല്ലതു.¶ 2നാണംകെട്ട മകന്റെമേൽ ബുദ്ധിമാനായ ദാസൻ കൎത്തൃത്വം നടത്തും; 3വെള്ളിക്കു പുടം, പൊന്നിന്നു മൂശ; 4ദുഷ്കൎമ്മി നീതികെട്ട അധരങ്ങൾക്കു ശ്രദ്ധകൊടുക്കുന്നു; 5ദരിദ്രനെ പരിഹസിക്കുന്നവൻ അവന്റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു; 6മക്കളുടെ മക്കൾ വൃദ്ധന്മാൎക്കു കിരീടമാകുന്നു; 7സുഭാഷിതം പറയുന്ന അധരം ഭോഷന്നു യോഗ്യമല്ല; 8സമ്മാനം വാങ്ങുന്നവന്നു അതു രത്നമായി തോന്നും; 9സ്നേഹം തേടുന്നവൻ ലംഘനം മറെച്ചുവെക്കുന്നു; 10ഭോഷനെ നൂറു അടിക്കുന്നതിനെക്കാൾ 11മത്സരക്കാരൻ ദോഷം മാത്രം അന്വേഷിക്കുന്നു; 12മൂഢനെ അവന്റെ ഭോഷത്വത്തിൽ എതിരിടുന്നതിനെക്കാൾ 13ഒരുത്തൻ നന്മെക്കു പകരം തിന്മ ചെയ്യുന്നു എങ്കിൽ 14കലഹത്തിന്റെ ആരംഭം മടവെട്ടി വെള്ളം വിടുന്നതുപോലെ; 15ദുഷ്ടനെ നീതീകരിക്കുന്നവനും നീതിമാനെ കുറ്റം വിധിക്കുന്നവനും 16മൂഢന്നു ബുദ്ധിയില്ലാതിരിക്കെ 17സ്നേഹിതൻ എല്ലാകാലത്തും സ്നേഹിക്കുന്നു; 18ബുദ്ധിഹീനനായ മനുഷ്യൻ കയ്യടിച്ചു 19കലഹപ്രിയൻ ലംഘനപ്രിയൻ ആകുന്നു; 20വക്രഹൃദയമുള്ളവൻ നന്മ കാണുകയില്ല; 21ഭോഷനെ ജനിപ്പിച്ചവന്നു അതു ഖേദകാരണമാകും; 22സന്തുഷ്ടഹൃദയം നല്ലോരു ഔഷധമാകുന്നു; 23ദുഷ്ടൻ ന്യായത്തിന്റെ വഴികളെ മറിക്കേണ്ടതിന്നു 24ജ്ഞാനം ബുദ്ധിമാന്റെ മുമ്പിൽ ഇരിക്കുന്നു; 25മൂഢനായ മകൻ അപ്പന്നു വ്യസനവും തന്നേ 26നീതിമാന്നു പിഴ കല്പിക്കുന്നതും 27വാക്കു അടക്കിവെക്കുന്നവൻ പരിജ്ഞാനമുള്ളവൻ; 28മിണ്ടാതിരുന്നാൽ ഭോഷനെപ്പോലും ജ്ഞാനിയായും