1എലീഹൂ പിന്നെയും പറഞ്ഞതെന്തെന്നാൽ: 2 അല്പം ക്ഷമിക്ക, ഞാൻ അറിയിച്ചുതരാം; 3ഞാൻ ദൂരത്തുനിന്നു അറിവു കൊണ്ടുവരും; 4എന്റെ വാക്കു ഭോഷ്കല്ല നിശ്ചയം; 5ദൈവം ബലവാനെങ്കിലും ആരെയും നിരസിക്കുന്നില്ല; 6അവൻ ദുഷ്ടന്റെ ജീവനെ രക്ഷിക്കുന്നില്ല; 7അവൻ നീതിമാന്മാരിൽനിന്നു തന്റെ കടാക്ഷം മാറ്റുന്നില്ല; 8അവർ ചങ്ങലകളാൽ ബന്ധിക്കപ്പെട്ടു 9അവൻ അവൎക്കു അവരുടെ പ്രവൃത്തിയും 10അവൻ അവരുടെ ചെവി പ്രബോധനത്തിന്നു തുറക്കുന്നു; 11അവർ കേട്ടനുസരിച്ചു അവനെ സേവിച്ചാൽ 12കേൾക്കുന്നില്ലെങ്കിലോ അവർ വാളാൽ നശിക്കും; 13ദുഷ്ടമാനസന്മാർ കോപം സംഗ്രഹിച്ചുവെക്കുന്നു; 14അവർ യൌവനത്തിൽ തന്നേ മരിച്ചു പോകുന്നു; 15അവൻ അരിഷ്ടനെ അവന്റെ അരിഷ്ടതയാൽ വിടുവിക്കുന്നു; 16നിന്നെയും അവൻ കഷ്ടതയുടെ വായിൽ നിന്നു 17നീയോ ദുഷ്ടവിധികൊണ്ടു നിറഞ്ഞിരിക്കുന്നു; 18കോപം നിന്നെ പരിഹാസത്തിന്നായി വശീകരിക്കരുതു; 19കഷ്ടത്തിൽ അകപ്പെടാതിരിപ്പാൻ നിന്റെ നിലവിളിയും 20ജാതികൾ തങ്ങളുടെ സ്ഥലത്തുവെച്ചു 21സൂക്ഷിച്ചുകൊൾക; നീതികേടിലേക്കു തിരിയരുതു; 22ദൈവം തന്റെ ശക്തിയാൽ ഉന്നതമായി പ്രവൎത്തിക്കുന്നു; 23അവനോടു അവന്റെ വഴിയെ കല്പിച്ചതാർ? 24അവന്റെ പ്രവൃത്തിയെ മഹിമപ്പെടുത്തുവാൻ നീ ഓൎത്തുകൊൾക; 25മനുഷ്യരൊക്കെയും അതു കണ്ടു രസിക്കുന്നു; 26നമുക്കു അറിഞ്ഞുകൂടാതവണ്ണം ദൈവം അത്യുന്നതൻ; 27അവൻ നീൎത്തുള്ളികളെ ആകൎഷിക്കുന്നു; 28മേഘങ്ങൾ അവയെ ചൊരിയുന്നു; 29ആൎക്കെങ്കിലും മേഘങ്ങളുടെ വിരിവുകളെയും 30അവൻ തന്റെ ചുറ്റും പ്രകാശം വിരിക്കുന്നു; 31ഇവയാൽ അവൻ ജാതികളെ ന്യായം വിധിക്കുന്നു; 32അവൻ മിന്നൽകൊണ്ടു തൃക്കൈ നിറെക്കുന്നു; 33അതിന്റെ മുഴക്കം അവനെയും