1എങ്കിലോ ഇയ്യോബേ, എന്റെ ഭാഷണം കേട്ടുകൊൾക; എന്റെ സകലവാക്കുകളും ശ്രദ്ധിച്ചുകൊൾക.¶
2ഇതാ, ഞാൻ ഇപ്പോൾ എന്റെ വായ്തുറക്കുന്നു;
3എന്റെ വചനങ്ങൾ എന്റെ ഉള്ളിലെ നേർ ഉച്ചരിക്കും.
4ദൈവത്തിന്റെ ആത്മാവു എന്നെ സൃഷ്ടിച്ചു;
5നിനക്കു കഴിയുമെങ്കിൽ എന്നോടു പ്രതിവാദിക്ക;
6ഇതാ, നിന്നെപ്പോലെ ഞാനും ദൈവത്തിന്നുള്ളവൻ;
7എന്റെ ഭീഷണി നിന്നെ ഭയപ്പെടുത്തുകയില്ല;
8ഞാൻ കേൾക്കെ നീ പറഞ്ഞതും
9ഞാൻ ലംഘനം ഇല്ലാത്ത നിൎമ്മലൻ;
10അവൻ എന്റെ നേരെ വിരുദ്ധങ്ങളെ കണ്ടുപിടിക്കുന്നു;
11അവൻ എന്റെ കാലുകളെ ആമത്തിൽ ഇടുന്നു;
12ഇതിന്നു ഞാൻ നിന്നോടു ഉത്തരം പറയാം:
13നീ അവനോടു എന്തിന്നു വാദിക്കുന്നു?
14ഒന്നോ രണ്ടോ വട്ടം ദൈവം അരുളിച്ചെയ്യുന്നു;
15ഗാഢനിദ്ര മനുഷ്യൎക്കുണ്ടാകുമ്പോൾ,
16അവൻ മനുഷ്യരുടെ ചെവി തുറക്കുന്നു;
17മനുഷ്യനെ അവന്റെ ദുഷ്കൎമ്മത്തിൽനിന്നു അകറ്റുവാനും
18അവൻ കുഴിയിൽനിന്നു അവന്റെ പ്രാണനെയും
19തന്റെ കിടക്കമേൽ അവൻ വേദനയാൽ ശിക്ഷിക്കപ്പെടുന്നു;
20അതുകൊണ്ടു അവന്റെ ജീവൻ അപ്പവും
21അവന്റെ മാംസം ക്ഷയിച്ചു കാണ്മാനില്ലാതെയായിരിക്കുന്നു;
22അവന്റെ പ്രാണൻ ശവക്കുഴിക്കും
23മനുഷ്യനോടു അവന്റെ ധൎമ്മം അറിയിക്കേണ്ടതിന്നു
24അവൻ അവങ്കൽ കൃപ വിചാരിച്ചു:
25അപ്പോൾ അവന്റെ ദേഹം യൌവനചൈതന്യത്താൽ പുഷ്ടിവെക്കും;
26അവൻ ദൈവത്തോടു പ്രാൎത്ഥിക്കും; അവൻ അവങ്കൽ പ്രസാദിക്കും;
27അവൻ മനുഷ്യരുടെ മുമ്പിൽ പാടി പറയുന്നതു:
28അവൻ എന്റെ പ്രാണനെ കുഴിയിൽ ഇറങ്ങാതവണ്ണം രക്ഷിച്ചു;
29ഇതാ, ദൈവം രണ്ടു മൂന്നു പ്രാവശ്യം
30അവന്റെ പ്രാണനെ കുഴിയിൽനിന്നു കരേറ്റേണ്ടതിന്നും
31ഇയ്യോബേ, ശ്രദ്ധവെച്ചു കേൾക്ക;
32നിനക്കു ഉത്തരം പറവാനുണ്ടെങ്കിൽ പറക;
33ഇല്ലെന്നുവരികിൽ, നീ എന്റെ വാക്കു കേൾക്ക;