1എലീഹൂ പിന്നെയും പറഞ്ഞതെന്തെന്നാൽ: 2 ജ്ഞാനികളേ, എന്റെ വചനം കേൾപ്പിൻ; 3അണ്ണാക്കു ആഹാരത്തെ രുചിനോക്കുന്നു; 4ന്യായമായുള്ളതു നമുക്കു തിരഞ്ഞെടുക്കാം; 5ഞാൻ നീതിമാൻ, ദൈവം എന്റെ ന്യായം തള്ളിക്കളഞ്ഞു; 6ലംഘനം ഇല്ലാഞ്ഞിട്ടും എന്റെ മുറിവു പൊറുക്കുന്നില്ല 7ഇയ്യോബിനെപ്പോലെ ഒരാളുണ്ടോ? 8അവൻ ദുഷ്പ്രവൃത്തിക്കാരോടു കൂട്ടുകൂടുന്നു; 9ദൈവത്തോടു രഞ്ജനയായിരിക്കുന്നതുകൊണ്ടു 10അതുകൊണ്ടു വിവേകികളേ, കേട്ടുകൊൾവിൻ; 11അവൻ മനുഷ്യന്നു അവന്റെ പ്രവൃത്തിക്കു പകരം ചെയ്യും; 12ദൈവം ദുഷ്ടത പ്രവൎത്തിക്കയില്ല നിശ്ചയം; 13ഭൂമിയെ അവങ്കൽ ഭരമേല്പിച്ചതാർ? 14അവൻ തന്റെ കാൎയ്യത്തിൽ മാത്രം ദൃഷ്ടിവെച്ചെങ്കിൽ 15സകലജഡവും ഒരുപോലെ കഴിഞ്ഞുപോകും; 16നിനക്കു വിവേകമുണ്ടെങ്കിൽ ഇതു കേട്ടുകൊൾക; 17ന്യായത്തെ പകെക്കുന്നവൻ ഭരിക്കുമോ? 18രാജാവിനോടു: നീ വഷളൻ എന്നും 19അവൻ പ്രഭുക്കന്മാരുടെ പക്ഷം എടുക്കുന്നില്ല; 20പെട്ടെന്നു അൎദ്ധരാത്രിയിൽ തന്നേ അവർ മരിക്കുന്നു; 21അവന്റെ ദൃഷ്ടി മനുഷ്യന്റെ വഴികളിന്മേൽ ഇരിക്കുന്നു; 22ദുഷ്പ്രവൃത്തിക്കാൎക്കു ഒളിച്ചുകൊള്ളേണ്ടതിന്നു 23മനുഷ്യൻ ദൈവസന്നിധിയിൽ ന്യായവിസ്താരത്തിന്നു ചെല്ലേണ്ടതിന്നു 24വിചാരണ ചെയ്യാതെ അവൻ ബലശാലികളെ തകൎത്തുകളയുന്നു; 25അങ്ങനെ അവൻ അവരുടെ പ്രവൃത്തികളെ അറിയുന്നു; 26കാണികൾ കൂടുന്ന സ്ഥലത്തുവെച്ചു 27അവർ, എളിയവരുടെ നിലവിളി അവന്റെ അടുക്കൽ എത്തുവാനും 28അവനെ ഉപേക്ഷിച്ചു പിന്മാറിക്കളകയും 29വഷളനായ മനുഷ്യൻ വാഴാതിരിക്കേണ്ടതിന്നും 30അവൻ സ്വസ്ഥത നല്കിയാൽ ആർ കുറ്റം വിധിക്കും? 31ഞാൻ ശിക്ഷ സഹിച്ചു; ഞാൻ ഇനി കുറ്റം ചെയ്കയില്ല;¶ 32ഞാൻ കാണാത്തതു എന്നെ പഠിപ്പിക്കേണമേ; 33നീ മുഷിഞ്ഞതുകൊണ്ടു അവൻ നിന്റെ ഇഷ്ടംപോലെ പകരം ചെയ്യേണമോ? 34ഇയ്യോബ് അറിവില്ലാതെ സംസാരിക്കുന്നു; 35എന്റെ വാക്കു കേൾക്കുന്ന ഏതു ജ്ഞാനിയും എന്നോടു പറയും.¶ 36ഇയ്യോബ് ദുഷ്ടന്മാരെപ്പോലെ പ്രതിവാദിക്കകൊണ്ടു 37അവൻ തന്റെ പാപത്തോടു ദ്രോഹം ചേൎക്കുന്നു;