1അതിന്നു നയമാത്യനായ സോഫർ ഉത്തരം പറഞ്ഞതെന്തെന്നാൽ: 2 ഉത്തരം പറവാൻ എന്റെ നിരൂപണങ്ങൾ പൊങ്ങിവരുന്നു. 3എനിക്കു ലജ്ജാകരമായ ശാസന ഞാൻ കേട്ടു; 4മനുഷ്യൻ ഭൂമിയിൽ ഉണ്ടായതുമുതൽ 5ദുഷ്ടന്മാരുടെ ജയഘോഷം താല്ക്കാലികമത്രെ; 6അവന്റെ മഹിമ ആകാശത്തോളം ഉയൎന്നാലും 7അവൻ സ്വന്തമലംപോലെ എന്നേക്കും നശിക്കും; 8അവൻ സ്വപ്നംപോലെ പറന്നുപോകും. 9അവനെ കണ്ടിട്ടുള്ള കണ്ണു ഇനി അവനെ കാണുകയില്ല; 10അവന്റെ മക്കൾ ദരിദ്രന്മാരോടു കൃപ യാചിക്കും; 11അവന്റെ അസ്ഥികളിൽ യൌവനം നിറഞ്ഞിരിക്കുന്നു; 12ദുഷ്ടത അവന്റെ വായിൽ മധുരിച്ചാലും 13അതിനെ വിടാതെ പിടിച്ചു വായ്ക്കകത്തു സൂക്ഷിച്ചുവെച്ചാലും¶ 14അവന്റെ ആഹാരം അവന്റെ കുടലിൽ പരിണമിച്ചു 15അവൻ സമ്പത്തു വിഴുങ്ങിക്കളഞ്ഞു; അതു വീണ്ടും ഛൎദ്ദിക്കേണ്ടിവരും; 16അവൻ സൎപ്പവിഷം നുകരും; 17തേനും പാൽപാടയും ഒഴുകുന്ന തോടുകളെയും 18തന്റെ സമ്പാദ്യം അവൻ അനുഭവിക്കാതെ മടക്കിക്കൊടുക്കും; 19അവൻ ദരിദ്രന്മാരെ പീഡിപ്പിച്ചുപേക്ഷിച്ചു; 20അവന്റെ കൊതിക്കു പതംവരായ്കയാൽ 21അവൻ തിന്നുകളയാതെ ഒന്നും ശേഷിപ്പിക്കയില്ല; 22അവന്റെ സമൃദ്ധിയുടെ പൂൎണ്ണതയിൽ അവന്നു ഞെരുക്കം ഉണ്ടാകും; 23അവൻ വയറു നിറെക്കുമ്പോൾ തന്നേ 24അവൻ ഇരിമ്പായുധം ഒഴിഞ്ഞോടും; 25അവൻ പറിച്ചിട്ടു അതു അവന്റെ ദേഹത്തിൽനിന്നു പുറത്തുവരുന്നു; 26അന്ധകാരമൊക്കെയും അവന്റെ നിക്ഷേപമായി സംഗ്രഹിച്ചിരിക്കുന്നു; 27ആകാശം അവന്റെ അകൃത്യത്തെ വെളിപ്പെടുത്തും 28അവന്റെ വീട്ടിലെ വരവു പോയ്പോകും; 29ഇതു ദുഷ്ടന്നു ദൈവം കൊടുക്കുന്ന ഓഹരിയും