1അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ: 2 എന്റെ വാക്കു ശ്രദ്ധയോടെ കേൾപ്പിൻ; 3നില്പിൻ, ഞാനും സംസാരിക്കട്ടെ; 4ഞാൻ സങ്കടം പറയുന്നതു മനുഷ്യനോടോ? 5എന്നെ നോക്കി ഭ്രമിച്ചുപോകുവിൻ; 6ഓൎക്കുമ്പോൾ ഞാൻ ഞെട്ടിപ്പോകുന്നു; 7ദുഷ്ടന്മാർ ജീവിച്ചിരുന്നു വാൎദ്ധക്യം പ്രാപിക്കയും 8അവരുടെ സന്താനം അവരോടുകൂടെ അവരുടെ മുമ്പിലും 9അവരുടെ വീടുകൾ ഭയം കൂടാതെ സുഖമായിരിക്കുന്നു; 10അവരുടെ കാള ഇണചേരുന്നു, നിഷ്ഫലമാകുന്നില്ല; 11അവർ കുഞ്ഞുങ്ങളെ ആട്ടിൻ കൂട്ടത്തെപ്പോലെ പുറത്തയക്കുന്നു; 12അവർ തപ്പോടും കിന്നരത്തോടുംകൂടെ പാടുന്നു; 13അവർ സുഖമായി നാൾ കഴിക്കുന്നു; 14അവർ ദൈവത്തോടു: ഞങ്ങളെ വിട്ടുപോക; 15ഞങ്ങൾ സൎവ്വശക്തനെ സേവിപ്പാൻ അവൻ ആർ? 16എന്നാൽ അവരുടെ ഭാഗ്യം അവൎക്കു കൈവശമല്ല; 17ദുഷ്ടന്മാരുടെ വിളക്കു കെട്ടുപോകുന്നതും 18അവർ കാറ്റിന്നു മുമ്പിൽ താളടിപോലെയും 19ദൈവം അവന്റെ അകൃത്യം അവന്റെ മക്കൾക്കായി സംഗ്രഹിച്ചുവെക്കുന്നു; 20അവന്റെ സ്വന്ത കണ്ണു അവന്റെ നാശം കാണട്ടെ; 21അവന്റെ മാസങ്ങളുടെ സംഖ്യ അറ്റുപോയാൽ 22ആരെങ്കിലും ദൈവത്തിന്നു ബുദ്ധിയുപദേശിക്കുമോ? 23ഒരുത്തൻ കേവലം സ്വൈരവും സ്വസ്ഥതയുമുള്ളവനായി 24അവന്റെ തൊട്ടികൾ പാലുകൊണ്ടു നിറഞ്ഞിരിക്കുന്നു; 25മറ്റൊരുത്തൻ മനോവ്യസനത്തോടെ മരിക്കുന്നു; 26അവർ ഒരുപോലെ പൊടിയിൽ കിടക്കുന്നു; 27ഞാൻ നിങ്ങളുടെ വിചാരങ്ങളെയും 28പ്രഭുവിന്റെ ഭവനം എവിടെ? 29വഴിപോക്കരോടു നിങ്ങൾ ചോദിച്ചിട്ടില്ലയോ? 30അനൎത്ഥദിവസത്തിൽ ദുഷ്ടൻ ഒഴിഞ്ഞുപോകുന്നു; 31അവന്റെ നടപ്പിനെക്കുറിച്ചു ആർ അവന്റെ മുഖത്തു നോക്കി പറയും? 32എന്നാലും അവനെ ശ്മശാനത്തിലേക്കു കൊണ്ടുപോകുന്നു; 33താഴ്വരയിലെ കട്ട അവന്നു മധുരമായിരിക്കും; 34നിങ്ങൾ വൃഥാ എന്നെ ആശ്വസിപ്പിക്കുന്നതു എങ്ങനെ?