1 എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്തു?
2എന്റെ ദൈവമേ, ഞാൻ പകൽസമയത്തു വിളിക്കുന്നു; എങ്കിലും നീ ഉത്തരമരുളുന്നില്ല;
3യിസ്രായേലിന്റെ സ്തുതികളിന്മേൽ വസിക്കുന്നവനേ,
4ഞങ്ങളുടെ പിതാക്കന്മാർ നിങ്കൽ ആശ്രയിച്ചു;
5അവർ നിന്നോടു നിലവിളിച്ചു രക്ഷപ്രാപിച്ചു;
6ഞാനോ മനുഷ്യനല്ല, ഒരു കൃമിയത്രേ;
7എന്നെ കാണുന്നവരൊക്കെയും എന്നെ പരിഹസിക്കുന്നു;
8യഹോവയിങ്കൽ നിന്നെത്തന്നേ സമൎപ്പിക്ക! അവൻ അവനെ രക്ഷിക്കട്ടെ!
9നീയല്ലോ എന്നെ ഉദരത്തിൽനിന്നു പുറപ്പെടുവിച്ചവൻ;
10ഗൎഭപാത്രത്തിൽനിന്നു ഞാൻ നിങ്കൽ ഏല്പിക്കപ്പെട്ടു;
11കഷ്ടം അടുത്തിരിക്കയാൽ എന്നെ വിട്ടകന്നിരിക്കരുതേ;
12അനേകം കാളകൾ എന്നെ വളഞ്ഞു;
13ബുഭുക്ഷയോടെ അലറുന്ന സിംഹംപോലെ
14ഞാൻ വെള്ളംപോലെ തൂകിപ്പോകുന്നു;
15എന്റെ ശക്തി ഓട്ടുകഷണംപോലെ ഉണങ്ങിയിരിക്കുന്നു;
16നായ്ക്കൾ എന്നെ വളഞ്ഞു; ദുഷ്ടന്മാരുടെ കൂട്ടം എന്നെ ചുറ്റിയിരിക്കുന്നു;
17എന്റെ അസ്ഥികളൊക്കെയും എനിക്കു എണ്ണാം;
18എന്റെ വസ്ത്രം അവർ പകുത്തെടുത്തു,
19നീയോ, യഹോവേ, അകന്നിരിക്കരുതേ;
20വാളിങ്കൽനിന്നു എന്റെ പ്രാണനെയും
21സിംഹത്തിന്റെ വായിൽനിന്നു എന്നെ രക്ഷിക്കേണമേ;
22ഞാൻ നിന്റെ നാമത്തെ എന്റെ സഹോദരന്മാരോടു കീൎത്തിക്കും;
23യഹോവാഭക്തന്മാരേ, അവനെ സ്തുതിപ്പിൻ;
24അരിഷ്ടന്റെ അരിഷ്ടത അവൻ നിരസിച്ചില്മാരും¶
1 എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്തു?
2എന്റെ ദൈവമേ, ഞാൻ പകൽസമയത്തു വിളിക്കുന്നു; എങ്കിലും നീ ഉത്തരമരുളുന്നില്ല;
3യിസ്രായേലിന്റെ സ്തുതികളിന്മേൽ വസിക്കുന്നവനേ,
4ഞങ്ങളുടെ പിതാക്കന്മാർ നിങ്കൽ ആശ്രയിച്ചു;
5അവർ നിന്നോടു നിലവിളിച്ചു രക്ഷപ്രാപിച്ചു;
6ഞാനോ മനുഷ്യനല്ല, ഒരു കൃമിയത്രേ;
7എന്നെ കാണുന്നവരൊക്കെയും എന്നെ പരിഹസിക്കുന്നു;
8യഹോവയിങ്കൽ നിന്നെത്തന്നേ സമൎപ്പിക്ക! അവൻ അവനെ രക്ഷിക്കട്ടെ!
9നീയല്ലോ എന്നെ ഉദരത്തിൽനിന്നു പുറപ്പെടുവിച്ചവൻ;
10ഗൎഭപാത്രത്തിൽനിന്നു ഞാൻ നിങ്കൽ ഏല്പിക്കപ്പെട്ടു;
11കഷ്ടം അടുത്തിരിക്കയാൽ എന്നെ വിട്ടകന്നിരിക്കരുതേ;
12അനേകം കാളകൾ എന്നെ വളഞ്ഞു;
13ബുഭുക്ഷയോടെ അലറുന്ന സിംഹംപോലെ
14ഞാൻ വെള്ളംപോലെ തൂകിപ്പോകുന്നു;
15എന്റെ ശക്തി ഓട്ടുകഷണംപോലെ ഉണങ്ങിയിരിക്കുന്നു;
16നായ്ക്കൾ എന്നെ വളഞ്ഞു; ദുഷ്ടന്മാരുടെ കൂട്ടം എന്നെ ചുറ്റിയിരിക്കുന്നു;
17എന്റെ അസ്ഥികളൊക്കെയും എനിക്കു എണ്ണാം;
18എന്റെ വസ്ത്രം അവർ പകുത്തെടുത്തു,
19നീയോ, യഹോവേ, അകന്നിരിക്കരുതേ;
20വാളിങ്കൽനിന്നു എന്റെ പ്രാണനെയും
21സിംഹത്തിന്റെ വായിൽനിന്നു എന്നെ രക്ഷിക്കേണമേ;
22ഞാൻ നിന്റെ നാമത്തെ എന്റെ സഹോദരന്മാരോടു കീൎത്തിക്കും;
23യഹോവാഭക്തന്മാരേ, അവനെ സ്തുതിപ്പിൻ;
24അരിഷ്ടന്റെ അരിഷ്ടത അവൻ നിരസിച്ചില്ല വെറുത്തതുമില്ല;
25മഹാസഭയിൽ എനിക്കു പ്രശംസ നിങ്കൽനിന്നു വരുന്നു.
26എളിയവർ തിന്നു തൃപ്തന്മാരാകും;
27ഭൂമിയുടെ അറുതികൾ ഒക്കെയും ഓൎത്തു യഹോവയിങ്കലേക്കു തിരിയും;
28രാജത്വം യഹോവെക്കുള്ളതല്ലോ;
29ഭൂമിയിൽ പുഷ്ടിയുള്ളവരൊക്കെയും ഭക്ഷിച്ചാരാധിക്കും;
30ഒരു സന്തതി അവനെ സേവിക്കും;
31അവർ വന്നു, ജനിപ്പാനുള്ള ജനത്തോടു അവൻ നിവൎത്തിച്ചിരിക്കുന്നു എന്നു അവന്റെ നീതിയെ വൎണ്ണിക്കും. ¶