1 യഹോവേ, രാജാവു നിന്റെ ബലത്തിൽ സന്തോഷിക്കുന്നു;
2അവന്റെ ഹൃദയത്തിലെ ആഗ്രഹം നീ അവന്നു നല്കി;
3നന്മയുടെ അനുഗ്രഹങ്ങളാൽ നീ അവനെ എതിരേറ്റു,
4അവൻ നിന്നോടു ജീവനെ അപേക്ഷിച്ചു;
5നിന്റെ രക്ഷയാൽ അവന്റെ മഹത്വം വലിയതു;
6നീ അവനെ എന്നേക്കും അനുഗ്രഹസമൃദ്ധിയാക്കുന്നു;
7രാജാവു യഹോവയിൽ ആശ്രയിക്കുന്നു;
8നിന്റെ കൈ നിന്റെ സകലശത്രുക്കളെയും കണ്ടുപിടിക്കും;
9നിന്റെ പ്രത്യക്ഷതയുടെ കാലത്തു നീ അവരെ തീച്ചൂളയെപ്പോലെയാക്കും;
10നീ അവരുടെ ഫലത്തെ ഭൂമിയിൽനിന്നും
11അവർ നിനക്കു വിരോധമായി ദോഷംവിചാരിച്ചു;
12നീ അവരെ പുറം കാട്ടുമാറാക്കും;
13യഹോവേ, നിന്റെ ശക്തിയിൽ ഉയൎന്നിരിക്കേണമേ;
1 യഹോവേ, രാജാവു നിന്റെ ബലത്തിൽ സന്തോഷിക്കുന്നു;
2അവന്റെ ഹൃദയത്തിലെ ആഗ്രഹം നീ അവന്നു നല്കി;
3നന്മയുടെ അനുഗ്രഹങ്ങളാൽ നീ അവനെ എതിരേറ്റു,
4അവൻ നിന്നോടു ജീവനെ അപേക്ഷിച്ചു;
5നിന്റെ രക്ഷയാൽ അവന്റെ മഹത്വം വലിയതു;
6നീ അവനെ എന്നേക്കും അനുഗ്രഹസമൃദ്ധിയാക്കുന്നു;
7രാജാവു യഹോവയിൽ ആശ്രയിക്കുന്നു;
8നിന്റെ കൈ നിന്റെ സകലശത്രുക്കളെയും കണ്ടുപിടിക്കും;
9നിന്റെ പ്രത്യക്ഷതയുടെ കാലത്തു നീ അവരെ തീച്ചൂളയെപ്പോലെയാക്കും;
10നീ അവരുടെ ഫലത്തെ ഭൂമിയിൽനിന്നും
11അവർ നിനക്കു വിരോധമായി ദോഷംവിചാരിച്ചു;
12നീ അവരെ പുറം കാട്ടുമാറാക്കും;
13യഹോവേ, നിന്റെ ശക്തിയിൽ ഉയൎന്നിരിക്കേണമേ;