1അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ:
2 എന്റെ വാക്കു ശ്രദ്ധയോടെ കേൾപ്പിൻ;
3നില്പിൻ, ഞാനും സംസാരിക്കട്ടെ;
4ഞാൻ സങ്കടം പറയുന്നതു മനുഷ്യനോടോ?
5എന്നെ നോക്കി ഭ്രമിച്ചുപോകുവിൻ;
6ഓൎക്കുമ്പോൾ ഞാൻ ഞെട്ടിപ്പോകുന്നു;
7ദുഷ്ടന്മാർ ജീവിച്ചിരുന്നു വാൎദ്ധക്യം പ്രാപിക്കയും
8അവരുടെ സന്താനം അവരോടുകൂടെ അവരുടെ മുമ്പിലും
9അവരുടെ വീടുകൾ ഭയം കൂടാതെ സുഖമായിരിക്കുന്നു;
10അവരുടെ കാള ഇണചേരുന്നു, നിഷ്ഫലമാകുന്നില്ല;
11അവർ കുഞ്ഞുങ്ങളെ ആട്ടിൻ കൂട്ടത്തെപ്പോലെ പുറത്തയക്കുന്നു;
12അവർ തപ്പോടും കിന്നരത്തോടുംകൂടെ പാടുന്നു;
13അവർ സുഖമായി നാൾ കഴിക്കുന്നു;
14അവർ ദൈവത്തോടു: ഞങ്ങളെ വിട്ടുപോക;
15ഞങ്ങൾ സൎവ്വശക്തനെ സേവിപ്പാൻ അവൻ ആർ?
16എന്നാൽ അവരുടെ ഭാഗ്യം അവൎക്കു കൈവശമല്ല;
17ദുഷ്ടന്മാരുടെ വിളക്കു കെട്ടുപോകുന്നതും
18അവർ കാറ്റിന്നു മുമ്പിൽ താളടിപോലെയും
19ദൈവം അവന്റെ അകൃത്യം അവന്റെ മക്കൾക്കായി സംഗ്രഹിച്ചുവെക്കുന്നു;
20അവന്റെ സ്വന്ത കണ്ണു അവന്റെ നാശം കാണട്ടെ;
21അവന്റെ മാസങ്ങളുടെ സംഖ്യ അറ്റുപോയാൽ
22ആരെങ്കിലും ദൈവത്തിന്നു ബുദ്ധിയുപദേശിക്കുമോ?
23ഒരുത്തൻ കേവലം സ്വൈരവും സ്വസ്ഥതയുമുള്ളവനായി
24അവന്റെ തൊട്ടികൾ പാലുകൊണ്ടു നിറഞ്ഞിരിക്കുന്നു;
25മറ്റൊരുത്തൻ മനോവ്യസനത്തോടെ മരിക്കുന്നു;
26അവർ ഒരുപോലെ പൊടിയിൽ കിടക്കുന്നു;
27ഞാൻ നിങ്ങളുടെ വിചാരങ്ങളെയും
28പ്രഭുവിന്റെ ഭവനം എവിടെ?
29വഴിപോക്കരോടു നിങ്ങൾ ചോദിച്ചിട്ടില്ലയോ?
30അനൎത്ഥദിവസത്തിൽ ദുഷ്ടൻ ഒഴിഞ്ഞുപോകുന്നു;
31അവന്റെ നടപ്പിനെക്കുറിച്ചു ആർ അവന്റെ മുഖത്തു നോക്കി പറയും?
32എന്നാലും അവനെ ശ്മശാനത്തിലേക്കു കൊണ്ടുപോകുന്നു;
33താഴ്വരയിലെ കട്ട അവന്നു മധുരമായിരിക്കും;
34നിങ്ങൾ വൃഥാ എന്നെ ആശ്വസിപ്പിക്കുന്നതു എങ്ങനെ?