1അതിന്നു നയമാത്യനായ സോഫർ ഉത്തരം പറഞ്ഞതെന്തെന്നാൽ:
2 ഉത്തരം പറവാൻ എന്റെ നിരൂപണങ്ങൾ പൊങ്ങിവരുന്നു.
3എനിക്കു ലജ്ജാകരമായ ശാസന ഞാൻ കേട്ടു;
4മനുഷ്യൻ ഭൂമിയിൽ ഉണ്ടായതുമുതൽ
5ദുഷ്ടന്മാരുടെ ജയഘോഷം താല്ക്കാലികമത്രെ;
6അവന്റെ മഹിമ ആകാശത്തോളം ഉയൎന്നാലും
7അവൻ സ്വന്തമലംപോലെ എന്നേക്കും നശിക്കും;
8അവൻ സ്വപ്നംപോലെ പറന്നുപോകും.
9അവനെ കണ്ടിട്ടുള്ള കണ്ണു ഇനി അവനെ കാണുകയില്ല;
10അവന്റെ മക്കൾ ദരിദ്രന്മാരോടു കൃപ യാചിക്കും;
11അവന്റെ അസ്ഥികളിൽ യൌവനം നിറഞ്ഞിരിക്കുന്നു;
12ദുഷ്ടത അവന്റെ വായിൽ മധുരിച്ചാലും
13അതിനെ വിടാതെ പിടിച്ചു വായ്ക്കകത്തു സൂക്ഷിച്ചുവെച്ചാലും¶
14അവന്റെ ആഹാരം അവന്റെ കുടലിൽ പരിണമിച്ചു
15അവൻ സമ്പത്തു വിഴുങ്ങിക്കളഞ്ഞു; അതു വീണ്ടും ഛൎദ്ദിക്കേണ്ടിവരും;
16അവൻ സൎപ്പവിഷം നുകരും;
17തേനും പാൽപാടയും ഒഴുകുന്ന തോടുകളെയും
18തന്റെ സമ്പാദ്യം അവൻ അനുഭവിക്കാതെ മടക്കിക്കൊടുക്കും;
19അവൻ ദരിദ്രന്മാരെ പീഡിപ്പിച്ചുപേക്ഷിച്ചു;
20അവന്റെ കൊതിക്കു പതംവരായ്കയാൽ
21അവൻ തിന്നുകളയാതെ ഒന്നും ശേഷിപ്പിക്കയില്ല;
22അവന്റെ സമൃദ്ധിയുടെ പൂൎണ്ണതയിൽ അവന്നു ഞെരുക്കം ഉണ്ടാകും;
23അവൻ വയറു നിറെക്കുമ്പോൾ തന്നേ
24അവൻ ഇരിമ്പായുധം ഒഴിഞ്ഞോടും;
25അവൻ പറിച്ചിട്ടു അതു അവന്റെ ദേഹത്തിൽനിന്നു പുറത്തുവരുന്നു;
26അന്ധകാരമൊക്കെയും അവന്റെ നിക്ഷേപമായി സംഗ്രഹിച്ചിരിക്കുന്നു;
27ആകാശം അവന്റെ അകൃത്യത്തെ വെളിപ്പെടുത്തും
28അവന്റെ വീട്ടിലെ വരവു പോയ്പോകും;
29ഇതു ദുഷ്ടന്നു ദൈവം കൊടുക്കുന്ന ഓഹരിയും