1അതിന്നു ശൂഹ്യനായ ബിൽദാദ് ഉത്തരം പറഞ്ഞതെന്തെന്നാൽ: 2 എത്രത്തോളം നീ ഇങ്ങനെ സംസാരിക്കും? 3ദൈവം ന്യായം മറിച്ചുകളയുമോ? 4നിന്റെ മക്കൾ അവനോടു പാപം ചെയ്തെങ്കിൽ 5നീ ദൈവത്തെ ശ്രദ്ധയോടെ അന്വേഷിക്കയും 6നീ നിൎമ്മലനും നേരുള്ളവനുമെങ്കിൽ 7നിന്റെ പൂൎവ്വസ്ഥിതി അല്പമായ്തോന്നും; 8നീ പണ്ടത്തെ തലമുറയോടു ചോദിക്ക; 9നാം ഇന്നലെ ഉണ്ടായവരും ഒന്നുമറിയാത്തവരുമല്ലോ; 10അവർ നിനക്കു ഉപദേശിച്ചുപറഞ്ഞുതരും; 11ചെളിയില്ലാതെ ഞാങ്ങണ വളരുമോ? 12അതു അരിയാതെ പച്ചയായിരിക്കുമ്പോൾ തന്നേ 13ദൈവത്തെ മറക്കുന്ന എല്ലാവരുടെയും പാത അങ്ങനെ തന്നേ; 14അവന്റെ ആശ്രയം അറ്റുപോകും; 15അവൻ തന്റെ വീട്ടിനെ ആശ്രയിക്കും; അതോ നില്ക്കയില്ല; 16വെയിലത്തു അവൻ പച്ചയായിരിക്കുന്നു; 17അവന്റെ വേർ കൽക്കുന്നിൽ പിണയുന്നു; 18അവന്റെ സ്ഥലത്തുനിന്നു അവനെ നശിപ്പിച്ചാൽ 19ഇതാ, ഇതു അവന്റെ വഴിയുടെ സന്തോഷം; 20ദൈവം നിഷ്കളങ്കനെ നിരസിക്കയില്ല; 21അവൻ ഇനിയും നിന്റെ വായിൽ ചിരിയും 22നിന്നെ പകക്കുന്നവർ ലജ്ജ ധരിക്കും;