1നീ എന്റെ അമ്മയുടെ മുലകുടിച്ച സഹോദരൻ ആയിരുന്നുവെങ്കിൽ! ഞാൻ നിന്നെ വെളിയിൽ കണ്ടു ചുംബിക്കുമായിരുന്നു; 2നീ എനിക്കു ഉപദേശം തരേണ്ടതിന്നു 3അവന്റെ ഇടങ്കൈ എന്റെ തലയിൻ കീഴെ ഇരിക്കട്ടെ; 4യെരൂശലേംപുത്രിമാരേ, പ്രേമത്തിന്നു ഇഷ്ടമാകുവോളം 5മരുഭൂമിയിൽനിന്നു തന്റെ പ്രിയന്റെ മേൽ 6എന്നെ ഒരു മുദ്രമോതിരമായി നിന്റെ ഹൃദയത്തിന്മേലും 7ഏറിയ വെള്ളങ്ങൾ പ്രേമത്തെ കെടുപ്പാൻ പോരാ; 8നമുക്കു ഒരു ചെറിയ പെങ്ങൾ ഉണ്ടു; 9അവൾ ഒരു മതിൽ എങ്കിൽ അതിന്മേൽ 10ഞാൻ മതിലും എന്റെ സ്തനങ്ങൾ ഗോപുരങ്ങൾപോലെയും ആയിരുന്നു; 11ശലോമോന്നു ബാൽഹാമോനിൽ ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു. 12എന്റെ സ്വന്ത മുന്തിരിത്തോട്ടം എന്റെ കൈവശം ഇരിക്കുന്നു; 13ഉദ്യാനനിവാസിനിയേ, 14എന്റെ പ്രിയാ നീ പരിമളപൎവ്വതങ്ങളിലെ