1സ്ത്രീകളിൽ അതിസുന്ദരിയായുള്ളോവേ, നിന്റെ പ്രിയൻ എവിടെ പോയിരിക്കുന്നു? 2തോട്ടങ്ങളിൽ മേയിപ്പാനും തമാരപ്പൂക്കളെ പറിപ്പാനും 3ഞാൻ എന്റെ പ്രിയന്നുള്ളവൾ; 4എന്റെ പ്രിയേ, നീ തിൎസ്സാപോലെ സൌന്ദൎയ്യമുള്ളവൾ; 5നിന്റെ കണ്ണു എങ്കൽനിന്നു തിരിക്ക; 6നിന്റെ പല്ലു കുളിച്ചു കയറിവരുന്ന ആടുകളെപ്പോലെയിരിക്കുന്നു; 7നിന്റെ ചെന്നികൾ നിന്റെ മൂടുപടത്തിന്റെ ഉള്ളിൽ 8അറുപതു രാജ്ഞികളും എണ്പതു വെപ്പാട്ടികളും 9എന്റെ പ്രാവും എന്റെ നിഷ്കളങ്കയുമായവളോ ഒരുത്തി മാത്രം; 10അരുണോദയംപോലെ ശോഭയും 11ഞാൻ തോട്ടിന്നരികെയുള്ള സസ്യങ്ങളെ കാണേണ്ടതിന്നും 12എന്റെ അഭിലാഷം ഹേതുവായി ഞാൻ അറിയാതെ 13