1ഞാൻ ശാരോനിലെ പനിനീർപുഷ്പവും താഴ്വരകളിലെ താമരപ്പൂവും ആകുന്നു.¶ 2മുള്ളുകളുടെ ഇടയിൽ താമരപോലെ 3കാട്ടുമരങ്ങളുടെ ഇടയിൽ ഒരു നാരകംപോലെ 4അവൻ എന്നെ വീഞ്ഞുവീട്ടിലേക്കു കൂട്ടിക്കൊണ്ടുചെന്നു; 5ഞാൻ പ്രേമപരവശയായിരിക്കയാൽ 6അവന്റെ ഇടങ്കൈ എന്റെ തലയിൻ കീഴെ ഇരിക്കട്ടെ; 7യെരൂശലേംപുത്രിമാരേ, വയലിലെ ചെറുമാനുകളാണ, പേടമാനുകളാണ, 8അതാ, എന്റെ പ്രിയന്റെ സ്വരം! 9എന്റെ പ്രിയൻ ചെറുമാനിന്നും കലക്കുട്ടിക്കും തുല്യൻ; 10എന്റെ പ്രിയൻ എന്നോടു പറഞ്ഞതു: 11ശീതകാലം കഴിഞ്ഞു; മഴയും മാറിപ്പോയല്ലോ.¶ 12പുഷ്പങ്ങൾ ഭൂമിയിൽ കാണായ്‌വരുന്നു; 13അത്തിക്കായ്കൾ പഴുക്കുന്നു; 14പാറയുടെ പിളൎപ്പിലും കടുന്തൂക്കിന്റെ മറവിലും ഇരിക്കുന്ന എന്റെ പ്രാവേ, 15ഞങ്ങളുടെ മുന്തിരത്തോട്ടങ്ങൾ പൂത്തിരിക്കയാൽ 16എന്റെ പ്രിയൻ എനിക്കുള്ളവൻ; ഞാൻ അവന്നുള്ളവൾ; 17വെയിലാറി, നിഴൽ കാണാതെയാകുവോളം,