1ഞാൻ ശാരോനിലെ പനിനീർപുഷ്പവും താഴ്വരകളിലെ താമരപ്പൂവും ആകുന്നു.¶
2മുള്ളുകളുടെ ഇടയിൽ താമരപോലെ
3കാട്ടുമരങ്ങളുടെ ഇടയിൽ ഒരു നാരകംപോലെ
4അവൻ എന്നെ വീഞ്ഞുവീട്ടിലേക്കു കൂട്ടിക്കൊണ്ടുചെന്നു;
5ഞാൻ പ്രേമപരവശയായിരിക്കയാൽ
6അവന്റെ ഇടങ്കൈ എന്റെ തലയിൻ കീഴെ ഇരിക്കട്ടെ;
7യെരൂശലേംപുത്രിമാരേ, വയലിലെ ചെറുമാനുകളാണ, പേടമാനുകളാണ,
8അതാ, എന്റെ പ്രിയന്റെ സ്വരം!
9എന്റെ പ്രിയൻ ചെറുമാനിന്നും കലക്കുട്ടിക്കും തുല്യൻ;
10എന്റെ പ്രിയൻ എന്നോടു പറഞ്ഞതു:
11ശീതകാലം കഴിഞ്ഞു; മഴയും മാറിപ്പോയല്ലോ.¶
12പുഷ്പങ്ങൾ ഭൂമിയിൽ കാണായ്‌വരുന്നു;
13അത്തിക്കായ്കൾ പഴുക്കുന്നു;
14പാറയുടെ പിളൎപ്പിലും കടുന്തൂക്കിന്റെ മറവിലും ഇരിക്കുന്ന എന്റെ പ്രാവേ,
15ഞങ്ങളുടെ മുന്തിരത്തോട്ടങ്ങൾ പൂത്തിരിക്കയാൽ
16എന്റെ പ്രിയൻ എനിക്കുള്ളവൻ; ഞാൻ അവന്നുള്ളവൾ;
17വെയിലാറി, നിഴൽ കാണാതെയാകുവോളം,