1യഹോവ വാഴുന്നു; ജാതികൾ വിറെക്കട്ടെ; 2യഹോവ സീയോനിൽ വലിയവനും 3അവൻ പരിശുദ്ധൻ എന്നിങ്ങനെ 4ന്യായതല്പരനായ രാജാവിന്റെ ബലത്തെ 5നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തുവിൻ; 6അവന്റെ പുരോഹിതന്മാരിൽ മോശെയും അഹരോനും, 7മേഘസ്തംഭത്തിൽനിന്നു അവൻ അവരോടു സംസാരിച്ചു; 8ഞങ്ങളുടെ ദൈവമായ യഹോവേ, നീ അവൎക്കുത്തരമരുളി; 9നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തുവിൻ;