1യഹോവ വാഴുന്നു; ജാതികൾ വിറെക്കട്ടെ;
2യഹോവ സീയോനിൽ വലിയവനും
3അവൻ പരിശുദ്ധൻ എന്നിങ്ങനെ
4ന്യായതല്പരനായ രാജാവിന്റെ ബലത്തെ
5നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തുവിൻ;
6അവന്റെ പുരോഹിതന്മാരിൽ മോശെയും അഹരോനും,
7മേഘസ്തംഭത്തിൽനിന്നു അവൻ അവരോടു സംസാരിച്ചു;
8ഞങ്ങളുടെ ദൈവമായ യഹോവേ, നീ അവൎക്കുത്തരമരുളി;
9നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തുവിൻ;