1പ്രതികാരത്തിന്റെ ദൈവമായ യഹോവേ,
2ഭൂമിയുടെ ന്യായാധിപതിയേ എഴുന്നേല്ക്കേണമേ;
3യഹോവേ, ദുഷ്ടന്മാർ എത്രത്തോളം,
4അവർ ശകാരിച്ചു ധാൎഷ്ട്യം സംസാരിക്കുന്നു;
5യഹോവേ, അവർ നിന്റെ ജനത്തെ തകൎത്തുകളയുന്നു;
6അവർ വിധവയെയും പരദേശിയെയും കൊല്ലുന്നു;
7യഹോവ കാണുകയില്ല എന്നും
8ജനത്തിൽ മൃഗപ്രായരായവരേ, ചിന്തിച്ചുകൊൾവിൻ;
9ചെവിയെ നട്ടവൻ കേൾക്കയില്ലയോ?
10ജാതികളെ ശിക്ഷിക്കുന്നവൻ ശാസിക്കയില്ലയോ?
11മനുഷ്യരുടെ വിചാരങ്ങളെ മായ എന്നു യഹോവ അറിയുന്നു.¶
12യഹോവേ, ദുഷ്ടന്നു കുഴി കുഴിക്കുവോളം
13നീ ശിക്ഷിക്കയും നിന്റെ ന്യായപ്രമാണം
14യഹോവ തന്റെ ജനത്തെ തള്ളിക്കളകയില്ല;
15ന്യായവിധി നീതിയിലേക്കു തിരിഞ്ഞുവരും;
16ദുഷ്കൎമ്മികളുടെ നേരെ ആർ എനിക്കു വേണ്ടി എഴുന്നേല്ക്കും?
17യഹോവ എനിക്കു സഹായമായിരുന്നില്ലെങ്കിൽ
18എന്റെ കാൽ വഴുതുന്നു എന്നു ഞാൻ പറഞ്ഞപ്പോൾ
19എന്റെ ഉള്ളിലെ വിചാരങ്ങളുടെ ബഹുത്വത്തിൽ
20നിയമത്തിന്നു വിരോധമായി കഷ്ടത നിൎമ്മിക്കുന്ന
21നീതിമാന്റെ പ്രാണന്നു വിരോധമായി അവർ കൂട്ടംകൂടുന്നു;
22എങ്കിലും യഹോവ എനിക്കു ഗോപുരവും
23അവൻ അവരുടെ നീതികേടു അവരുടെമേൽ തന്നേ വരുത്തും;