1പ്രതികാരത്തിന്റെ ദൈവമായ യഹോവേ, 2ഭൂമിയുടെ ന്യായാധിപതിയേ എഴുന്നേല്ക്കേണമേ; 3യഹോവേ, ദുഷ്ടന്മാർ എത്രത്തോളം, 4അവർ ശകാരിച്ചു ധാൎഷ്ട്യം സംസാരിക്കുന്നു; 5യഹോവേ, അവർ നിന്റെ ജനത്തെ തകൎത്തുകളയുന്നു; 6അവർ വിധവയെയും പരദേശിയെയും കൊല്ലുന്നു; 7യഹോവ കാണുകയില്ല എന്നും 8ജനത്തിൽ മൃഗപ്രായരായവരേ, ചിന്തിച്ചുകൊൾവിൻ; 9ചെവിയെ നട്ടവൻ കേൾക്കയില്ലയോ? 10ജാതികളെ ശിക്ഷിക്കുന്നവൻ ശാസിക്കയില്ലയോ? 11മനുഷ്യരുടെ വിചാരങ്ങളെ മായ എന്നു യഹോവ അറിയുന്നു.¶ 12യഹോവേ, ദുഷ്ടന്നു കുഴി കുഴിക്കുവോളം 13നീ ശിക്ഷിക്കയും നിന്റെ ന്യായപ്രമാണം 14യഹോവ തന്റെ ജനത്തെ തള്ളിക്കളകയില്ല; 15ന്യായവിധി നീതിയിലേക്കു തിരിഞ്ഞുവരും; 16ദുഷ്കൎമ്മികളുടെ നേരെ ആർ എനിക്കു വേണ്ടി എഴുന്നേല്ക്കും? 17യഹോവ എനിക്കു സഹായമായിരുന്നില്ലെങ്കിൽ 18എന്റെ കാൽ വഴുതുന്നു എന്നു ഞാൻ പറഞ്ഞപ്പോൾ 19എന്റെ ഉള്ളിലെ വിചാരങ്ങളുടെ ബഹുത്വത്തിൽ 20നിയമത്തിന്നു വിരോധമായി കഷ്ടത നിൎമ്മിക്കുന്ന 21നീതിമാന്റെ പ്രാണന്നു വിരോധമായി അവർ കൂട്ടംകൂടുന്നു; 22എങ്കിലും യഹോവ എനിക്കു ഗോപുരവും 23അവൻ അവരുടെ നീതികേടു അവരുടെമേൽ തന്നേ വരുത്തും;