1അത്യുന്നതന്റെ മറവിൽ വസിക്കയും 2യഹോവയെക്കുറിച്ചു: അവൻ എന്റെ സങ്കേതവും കോട്ടയും 3അവൻ നിന്നെ വേട്ടക്കാരന്റെ കണിയിൽ നിന്നും 4തന്റെ തൂവലുകൾകൊണ്ടു അവൻ നിന്നെ മറെക്കും; 5രാത്രിയിലെ ഭയത്തെയും 6ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരിയെയും 7നിന്റെ വശത്തു ആയിരം പേരും 8നിന്റെ കണ്ണുകൊണ്ടു തന്നേ നീ നോക്കി ദുഷ്ടന്മാൎക്കു വരുന്ന പ്രതിഫലം കാണും.¶ 9യഹോവേ, നീ എന്റെ സങ്കേതമാകുന്നു; 10ഒരു അനൎത്ഥവും നിനക്കു ഭവിക്കയില്ല; 11നിന്റെ എല്ലാവഴികളിലും നിന്നെ കാക്കേണ്ടതിന്നു 12നിന്റെ കാൽ കല്ലിൽ തട്ടിപ്പോകാതിരിക്കേണ്ടതിന്നു 13സിംഹത്തിന്മേലും അണലിമേലും നീ ചവിട്ടും; 14അവൻ എന്നോടു പറ്റിയിരിക്കയാൽ ഞാൻ അവനെ വിടുവിക്കും; 15അവൻ എന്നെ വിളിച്ചപേക്ഷിക്കും; ഞാൻ അവന്നു ഉത്തരമരുളും; 16ദീൎഘായുസ്സുകൊണ്ടു ഞാൻ അവന്നു തൃപ്തിവരുത്തും;