1 യഹോവയുടെ കൃപകളെക്കുറിച്ചു ഞാൻ എന്നേക്കും പാടും;
2ദയ എന്നേക്കും ഉറച്ചുനില്ക്കും എന്നു ഞാൻ പറയുന്നു;
3എന്റെ വൃതനോടു ഞാൻ ഒരു നിയമവും
4നിന്റെ സന്തതിയെ ഞാൻ എന്നേക്കും സ്ഥിരപ്പെടുത്തും;
5യഹോവേ, സ്വൎഗ്ഗം നിന്റെ അത്ഭുതങ്ങളെയും
6സ്വൎഗ്ഗത്തിൽ യഹോവയോടു സദൃശനായവൻ ആർ?
7ദൈവം വിശുദ്ധന്മാരുടെ സംഘത്തിൽ ഏറ്റവും ഭയങ്കരനും
8സൈന്യങ്ങളുടെ ദൈവമായ യഹോവേ, നിന്നെപ്പോലെ ബലവാൻ ആരുള്ളു?
9നീ സമുദ്രത്തിന്റെ ഗൎവ്വത്തെ അടക്കിവാഴുന്നു;
10നീ രഹബിനെ ഒരു ഹതനെപ്പോലെ തകൎത്തു;
11ആകാശം നിനക്കുള്ളതു, ഭൂമിയും നിനക്കുള്ളതു;
12ദക്ഷിണോത്തരദിക്കുകളെ നീ സൃഷ്ടിച്ചിരിക്കുന്നു;
13നിനക്കു വീൎയ്യമുള്ളോരു ഭുജം ഉണ്ടു;
14നീതിയും ന്യായവും നിന്റെ സിംഹാസനത്തിന്റെ അടിസ്ഥാനമാകുന്നു;
15ജയഘോഷം അറിയുന്ന ജനത്തിന്നു ഭാഗ്യം;
16അവർ ഇടവിടാതെ നിന്റെ നാമത്തിൽ ഘോഷിച്ചുല്ലസിക്കുന്നു;
17നീ അവരുടെ ബലത്തിന്റെ മഹത്വമാകുന്നു;
18നമ്മുടെ പരിച യഹോവെക്കുള്ളതും
19അന്നു നീ ദൎശനത്തിൽ നിന്റെ ഭക്തന്മാരോടു അരുളിച്ചെയ്തതു;
20ഞാൻ എന്റെ ദാസനായ ദാവീദിനെ കണ്ടെത്തി;
21എന്റെ കൈ അവനോടുകൂടെ സ്ഥിരമായിരിക്കും;
22ശത്രു അവനെ തോല്പിക്കയില്ല;
23ഞാൻ അവന്റെ വൈരികളെ അവന്റെ മുമ്പിൽ തകൎക്കും;
24എന്നാൽ എന്റെ വിശ്വസ്തതയും ദയയും അവനോടുകൂടെ ഇരിക്കും;
25അവന്റെ കയ്യെ ഞാൻ സമുദ്രത്തിന്മേലും
26അവൻ എന്നോടു: നീ എന്റെ പിതാവു, എന്റെ ദൈവം,
27ഞാൻ അവനെ ആദ്യജാതനും
28ഞാൻ അവന്നു എന്റെ ദയയെ എന്നേക്കും കാണിക്കും;
29ഞാൻ അവന്റെ സന്തതിയെ ശാശ്വതമായും
30അവന്റെ പുത്രന്മാർ എന്റെ ന്യായപ്രമാണം ഉപേക്ഷിക്കയും
31എന്റെ ചട്ടങ്ങളെ ലംഘിക്കയും
32ഞാൻ അവരുടെ ലംഘനത്തെ വടികൊണ്ടും
33എങ്കിലും എന്റെ ദയയെ ഞാൻ അവങ്കൽ നിന്നു നീക്കിക്കളകയില്ല;
34ഞാൻ എന്റെ നിയമത്തെ ലംഘിക്കയോ
35ഞാൻ ഒരിക്കൽ എന്റെ വിശുദ്ധിയെക്കൊണ്ടു സത്യം ചെയ്തിരിക്കുന്നു;
36അവന്റെ സന്തതി ശാശ്വതമായും
37അതു ചന്ദ്രനെപ്പോലെയും
38എങ്കിലും നീ ഉപേക്ഷിച്ചു തള്ളിക്കളകയും നിന്റെ അഭിഷിക്തനോടു കോപിക്കയും ചെയ്തു.¶
39നിന്റെ ദാസനോടുള്ള നിയമത്തെ നീ വെറുത്തുകളഞ്ഞു;
40നീ അവന്റെ വേലി ഒക്കെയും പൊളിച്ചു;
41വഴിപോകുന്ന എല്ലാവരും അവനെ കൊള്ളയിടുന്നു;
42നീ അവന്റെ വൈരികളുടെ വലങ്കയ്യെ ഉയൎത്തി;
43അവന്റെ വാളിൻ വായ്ത്തലയെ നീ മടക്കി;
44അവന്റെ തേജസ്സിനെ നീ ഇല്ലാതാക്കി;
45അവന്റെ യൌവനകാലത്തെ നീ ചുരുക്കി;
46യഹോവേ, നീ നിത്യം മറഞ്ഞുകളയുന്നതും
47എന്റെ ആയുസ്സു എത്രചുരുക്കം എന്നു ഓൎക്കേണമേ;
48ജീവിച്ചിരുന്നു മരണം കാണാതെയിരിക്കുന്ന മനുഷ്യൻ ആർ?
49കൎത്താവേ, നിന്റെ വിശ്വസ്തതയിൽ നി ദാവീദിനോടു
50കൎത്താവേ, അടിയങ്ങളുടെ നിന്ദ ഓൎക്കേണമേ;
51യഹോവേ, നിന്റെ ശത്രുക്കൾ നിന്ദിക്കുന്നുവല്ലോ;
52യഹോവ എന്നെന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. ആമേൻ, ആമേൻ.¶