1 യഹോവയുടെ കൃപകളെക്കുറിച്ചു ഞാൻ എന്നേക്കും പാടും; 2ദയ എന്നേക്കും ഉറച്ചുനില്ക്കും എന്നു ഞാൻ പറയുന്നു; 3എന്റെ വൃതനോടു ഞാൻ ഒരു നിയമവും 4നിന്റെ സന്തതിയെ ഞാൻ എന്നേക്കും സ്ഥിരപ്പെടുത്തും; 5യഹോവേ, സ്വൎഗ്ഗം നിന്റെ അത്ഭുതങ്ങളെയും 6സ്വൎഗ്ഗത്തിൽ യഹോവയോടു സദൃശനായവൻ ആർ? 7ദൈവം വിശുദ്ധന്മാരുടെ സംഘത്തിൽ ഏറ്റവും ഭയങ്കരനും 8സൈന്യങ്ങളുടെ ദൈവമായ യഹോവേ, നിന്നെപ്പോലെ ബലവാൻ ആരുള്ളു? 9നീ സമുദ്രത്തിന്റെ ഗൎവ്വത്തെ അടക്കിവാഴുന്നു; 10നീ രഹബിനെ ഒരു ഹതനെപ്പോലെ തകൎത്തു; 11ആകാശം നിനക്കുള്ളതു, ഭൂമിയും നിനക്കുള്ളതു; 12ദക്ഷിണോത്തരദിക്കുകളെ നീ സൃഷ്ടിച്ചിരിക്കുന്നു; 13നിനക്കു വീൎയ്യമുള്ളോരു ഭുജം ഉണ്ടു; 14നീതിയും ന്യായവും നിന്റെ സിംഹാസനത്തിന്റെ അടിസ്ഥാനമാകുന്നു; 15ജയഘോഷം അറിയുന്ന ജനത്തിന്നു ഭാഗ്യം; 16അവർ ഇടവിടാതെ നിന്റെ നാമത്തിൽ ഘോഷിച്ചുല്ലസിക്കുന്നു; 17നീ അവരുടെ ബലത്തിന്റെ മഹത്വമാകുന്നു; 18നമ്മുടെ പരിച യഹോവെക്കുള്ളതും 19അന്നു നീ ദൎശനത്തിൽ നിന്റെ ഭക്തന്മാരോടു അരുളിച്ചെയ്തതു; 20ഞാൻ എന്റെ ദാസനായ ദാവീദിനെ കണ്ടെത്തി; 21എന്റെ കൈ അവനോടുകൂടെ സ്ഥിരമായിരിക്കും; 22ശത്രു അവനെ തോല്പിക്കയില്ല; 23ഞാൻ അവന്റെ വൈരികളെ അവന്റെ മുമ്പിൽ തകൎക്കും; 24എന്നാൽ എന്റെ വിശ്വസ്തതയും ദയയും അവനോടുകൂടെ ഇരിക്കും; 25അവന്റെ കയ്യെ ഞാൻ സമുദ്രത്തിന്മേലും 26അവൻ എന്നോടു: നീ എന്റെ പിതാവു, എന്റെ ദൈവം, 27ഞാൻ അവനെ ആദ്യജാതനും 28ഞാൻ അവന്നു എന്റെ ദയയെ എന്നേക്കും കാണിക്കും; 29ഞാൻ അവന്റെ സന്തതിയെ ശാശ്വതമായും 30അവന്റെ പുത്രന്മാർ എന്റെ ന്യായപ്രമാണം ഉപേക്ഷിക്കയും 31എന്റെ ചട്ടങ്ങളെ ലംഘിക്കയും 32ഞാൻ അവരുടെ ലംഘനത്തെ വടികൊണ്ടും 33എങ്കിലും എന്റെ ദയയെ ഞാൻ അവങ്കൽ നിന്നു നീക്കിക്കളകയില്ല; 34ഞാൻ എന്റെ നിയമത്തെ ലംഘിക്കയോ 35ഞാൻ ഒരിക്കൽ എന്റെ വിശുദ്ധിയെക്കൊണ്ടു സത്യം ചെയ്തിരിക്കുന്നു; 36അവന്റെ സന്തതി ശാശ്വതമായും 37അതു ചന്ദ്രനെപ്പോലെയും 38എങ്കിലും നീ ഉപേക്ഷിച്ചു തള്ളിക്കളകയും നിന്റെ അഭിഷിക്തനോടു കോപിക്കയും ചെയ്തു.¶ 39നിന്റെ ദാസനോടുള്ള നിയമത്തെ നീ വെറുത്തുകളഞ്ഞു; 40നീ അവന്റെ വേലി ഒക്കെയും പൊളിച്ചു; 41വഴിപോകുന്ന എല്ലാവരും അവനെ കൊള്ളയിടുന്നു; 42നീ അവന്റെ വൈരികളുടെ വലങ്കയ്യെ ഉയൎത്തി; 43അവന്റെ വാളിൻ വായ്ത്തലയെ നീ മടക്കി; 44അവന്റെ തേജസ്സിനെ നീ ഇല്ലാതാക്കി; 45അവന്റെ യൌവനകാലത്തെ നീ ചുരുക്കി; 46യഹോവേ, നീ നിത്യം മറഞ്ഞുകളയുന്നതും 47എന്റെ ആയുസ്സു എത്രചുരുക്കം എന്നു ഓൎക്കേണമേ; 48ജീവിച്ചിരുന്നു മരണം കാണാതെയിരിക്കുന്ന മനുഷ്യൻ ആർ? 49കൎത്താവേ, നിന്റെ വിശ്വസ്തതയിൽ നി ദാവീദിനോടു 50കൎത്താവേ, അടിയങ്ങളുടെ നിന്ദ ഓൎക്കേണമേ; 51യഹോവേ, നിന്റെ ശത്രുക്കൾ നിന്ദിക്കുന്നുവല്ലോ; 52യഹോവ എന്നെന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. ആമേൻ, ആമേൻ.¶