1 ദൈവമേ, മിണ്ടാതെയിരിക്കരുതേ;
2ഇതാ, നിന്റെ ശത്രുക്കൾ കലഹിക്കുന്നു;
3അവർ നിന്റെ ജനത്തിന്റെ നേരെ ഉപായം വിചാരിക്കയും
4വരുവിൻ, യിസ്രായേൽ ഒരു ജാതിയായിരിക്കാതവണ്ണം നാം അവരെ മുടിച്ചുകളക.
5അവർ ഇങ്ങനെ ഐകമത്യത്തോടെ ആലോചിച്ചു,
6ഏദോമ്യരുടെയും യിശ്മായേല്യരുടെയും കൂടാരങ്ങളും
7ഗെബാലും അമ്മോനും അമാലേക്കും,
8അശ്ശൂരും അവരോടു യോജിച്ചു;
9മിദ്യാന്യരോടു ചെയ്തതുപോലെ അവരോടു ചെയ്യേണമേ;
10അവർ എൻദോരിൽവെച്ചു നശിച്ചുപോയി;
11അവരുടെ കുലീനന്മാരെ ഓരേബ്, സേബ് എന്നവരെപ്പോലെയും
12നാം ദൈവത്തിന്റെ നിവാസങ്ങളെ
13എന്റെ ദൈവമേ, അവരെ ചുഴലിക്കാറ്റത്തെ പൊടിപോലെയും
14വനത്തെ ദഹിപ്പിക്കുന്ന തീപോലെയും
15നിന്റെ കൊടുങ്കാറ്റുകൊണ്ടു അവരെ പിന്തുടരേണമേ;
16യഹോവേ, അവർ തിരുനാമത്തെ അന്വേഷിക്കേണ്ടതിന്നു
17അവർ എന്നേക്കും ലജ്ജിച്ചു ഭ്രമിക്കയും
18അങ്ങനെ അവർ യഹോവ എന്നു നാമമുള്ള നീ മാത്രം