1 ദൈവമേ, മിണ്ടാതെയിരിക്കരുതേ; 2ഇതാ, നിന്റെ ശത്രുക്കൾ കലഹിക്കുന്നു; 3അവർ നിന്റെ ജനത്തിന്റെ നേരെ ഉപായം വിചാരിക്കയും 4വരുവിൻ, യിസ്രായേൽ ഒരു ജാതിയായിരിക്കാതവണ്ണം നാം അവരെ മുടിച്ചുകളക. 5അവർ ഇങ്ങനെ ഐകമത്യത്തോടെ ആലോചിച്ചു, 6ഏദോമ്യരുടെയും യിശ്മായേല്യരുടെയും കൂടാരങ്ങളും 7ഗെബാലും അമ്മോനും അമാലേക്കും, 8അശ്ശൂരും അവരോടു യോജിച്ചു; 9മിദ്യാന്യരോടു ചെയ്തതുപോലെ അവരോടു ചെയ്യേണമേ; 10അവർ എൻദോരിൽവെച്ചു നശിച്ചുപോയി; 11അവരുടെ കുലീനന്മാരെ ഓരേബ്, സേബ് എന്നവരെപ്പോലെയും 12നാം ദൈവത്തിന്റെ നിവാസങ്ങളെ 13എന്റെ ദൈവമേ, അവരെ ചുഴലിക്കാറ്റത്തെ പൊടിപോലെയും 14വനത്തെ ദഹിപ്പിക്കുന്ന തീപോലെയും 15നിന്റെ കൊടുങ്കാറ്റുകൊണ്ടു അവരെ പിന്തുടരേണമേ; 16യഹോവേ, അവർ തിരുനാമത്തെ അന്വേഷിക്കേണ്ടതിന്നു 17അവർ എന്നേക്കും ലജ്ജിച്ചു ഭ്രമിക്കയും 18അങ്ങനെ അവർ യഹോവ എന്നു നാമമുള്ള നീ മാത്രം