1 ദൈവമേ, നീ ഞങ്ങളെ സദാകാലത്തേക്കും തള്ളിക്കളഞ്ഞതു എന്തു? 2നീ പണ്ടുപണ്ടേ സമ്പാദിച്ച നിന്റെ സഭയെയും 3നിത്യശൂന്യങ്ങളിലേക്കു നിന്റെ കാലടി വെക്കേണമേ; 4നിന്റെ വൈരികൾ നിന്റെ സമാഗമന സ്ഥലത്തിന്റെ നടുവിൽ അലറുന്നു; 5അവർ മരക്കൂട്ടത്തിന്മേൽ കോടാലി ഓങ്ങുന്നതുപോലെ തോന്നി.¶ 6ഇതാ, അവർ മഴുകൊണ്ടും ചുറ്റിക കൊണ്ടും 7അവർ നിന്റെ വിശുദ്ധമന്ദിരത്തിന്നു തീവെച്ചു; 8നാം അവരെ നശിപ്പിച്ചുകളക എന്നു അവർ ഉള്ളംകൊണ്ടു പറഞ്ഞു, 9ഞങ്ങൾ ഞങ്ങളുടെ അടയാളങ്ങളെ കാണുന്നില്ല; 10ദൈവമേ, വൈരി എത്രത്തോളം നിന്ദിക്കും? 11നിന്റെ കൈ, നിന്റെ വലങ്കൈ നീ വലിച്ചുകളയുന്നതു എന്തു? 12ദൈവം പുരാതനമേ എന്റെ രാജാവാകുന്നു; 13നിന്റെ ശക്തികൊണ്ടു നീ സമുദ്രത്തെ വിഭാഗിച്ചു; 14ലിവ്യാഥാന്റെ തലകളെ നീ തകൎത്തു; 15നീ ഉറവും ഒഴുക്കും തുറന്നുവിട്ടു, 16പകൽ നിനക്കുള്ളതു; രാവും നിനക്കുള്ളതു; 17ഭൂസീമകളെ ഒക്കെയും നീ സ്ഥാപിച്ചു; 18യഹോവേ, ശത്രു നിന്ദിച്ചിരിക്കുന്നതും 19നിന്റെ കുറുപ്രാവിനെ ദുഷ്ടമൃഗത്തിന്നു ഏല്പിക്കരുതേ; 20നിന്റെ നിയമത്തെ കടാക്ഷിക്കേണമേ; 21പീഡിതൻ ലജ്ജിച്ചു പിന്തിരിയരുതേ; 22ദൈവമേ, എഴുന്നേറ്റു നിന്റെ വ്യവഹാരം നടത്തേണമേ; 23നിന്റെ വൈരികളുടെ ആരവം മറക്കരുതേ;